
എ. രാജക്ക് ആശ്വാസം; എംഎല്‍എ ആയി തുടരാം, ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

ന്യൂഡല്‍ഹി: ദേവികുളം എംഎല്‍എ എ. രാജക്ക് ആശ്വാസം. എംഎല്‍എയായി രാജക്ക് തുടരാമെന്ന് സുപ്രീം കോടതി ഉത്തരവ്. ഹൈക്കോടതി വിധിയില്‍ പിഴവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കി.
2023 മാര്‍ച്ചില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത മണ്ഡലത്തില്‍ എ. രാജക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് വിലയിരുത്തി കേരള ഹൈക്കോടതി രാജയുടെ നിയമസഭാംഗത്വം റദ്ദാക്കിയിരുന്നു.
ജഡ്ജിമാരായ പി.കെ മിശ്ര, അമാനുള്ള എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
ക്രിസ്തുമത വിശ്വാസിയായ രാജക്ക് സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് എതിര് സ്ഥാനാര്‍ത്ഥിയായ ഡി. കുമാറാണ് ഹരജി നല്‍കിയത്. ഇതിനെതിരെ രാജ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
പറയര് സമുദായാംഗം എന്ന് അവകാശപ്പെട്ടുകൊണ്ടാണ് രാജ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. രാജ വളരെ മുമ്പ് ക്രിസ്തുമതത്തിലേക്ക് മാറിയതാണെന്നും ആ വിശ്വാസമാണ് പിന്തുടരുന്നത് എന്നും വിലയിരുത്തിയായിരുന്നു ഹൈക്കോടതി നടപടി.
തമിഴ്നാട്ടില്‍ നിന്നും മൂന്നാറിലേക്ക് കുടിയേറിയ പറയര് വിഭാഗക്കാരായ മാതാപിതാക്കള്‍ക്ക് ഉണ്ടായ മകനാണ് തന്റെ പിതാവ് എന്ന് രാജ സുപ്രീംകോടതിയില്‍ വാദിച്ചു. 1950 ഓഗസ്റ്റ് 10ന് മുമ്പ് കുടിയേറിയതിനാല്‍ തമിഴ്നാട്ടില്‍ സംവരണത്തിനുണ്ടായിരുന്ന അര്‍ഹത കേരളത്തിലും ഇവര്‍ക്കുണ്ടെന്ന് രാജക്കുവേണ്ടി ഹാജരായ വി. ഗിരി വാദിച്ചു.
1950ന് മുമ്പ് തന്റെ അച്ഛന്റെ അമ്മ പുഷ്പം കേരളത്തില്‍ എത്തിയിരുന്നു എന്ന് തെളിയിക്കാനായതാണ് കേസില്‍ നിര്‍ണായകമായത്. 1949 മുതല്‍ തന്നെ മൂന്നാറിലെ കണ്ണന്‍ദേവന്‍ പ്ലാന്റേഷനില്‍ ജോലി ചെയ്തിരുന്ന പുഷ്പത്തിന്റെ രേഖകളാണ് രാജ സുപ്രീം കോടതിക്ക് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൊള്ളാച്ചിയില്‍ ട്രക്കിങിനെത്തിയ മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 9 hours ago
ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക; മിഡില്‍ ഈസ്റ്റില്‍ ഒന്നാമത് ഖത്തര്‍
qatar
• 9 hours ago
27 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട്ട് നാലു പേര് പിടിയില്‍
Kerala
• 9 hours ago
ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ ക്രിമിനല്‍ കേസ് കണക്കുകള്‍ പുറത്തുവിട്ട് ബഹ്റൈന്‍ പ്രത്യേക അന്വേഷണ യൂണിറ്റ്
bahrain
• 10 hours ago
സാത്താന് സേവയില്‍ മകന് കൊന്നു തള്ളിയത് മാതാപിതാക്കളടക്കം നാലുപേരെ; നന്തന്‍കോട് അന്ന് സംഭവിച്ചത് എന്ത്..?
Kerala
• 11 hours ago
വേഗത കൈവരിച്ച് ഒമാന്‍-യുഎഇ റെയില്‍വേ പദ്ധതി; ഒരുങ്ങുന്നത് 2.5 ബില്യണ്‍ ഡോളര്‍ ചിലവില്‍
uae
• 11 hours ago
തിരുവനന്തപുരത്തെ നന്തന്‍കോട് കൂട്ടക്കൊലപാതകത്തിലെ വിധി ഇന്ന് പറയും
Kerala
• 11 hours ago
പൂരങ്ങളുടെ പൂരം; തൃശൂരില്‍ ദൈവിക മഹോത്സവത്തിന് തുടക്കം
Kerala
• 12 hours ago
മണിപ്പൂര്‍ കലാപത്തില്‍ തെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട കാര്യമില്ല; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി
National
• 12 hours ago
പ്രതീക്ഷ നഷ്ടപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍; എസ്.ഐ ലിസ്റ്റിന് ബാക്കിയുള്ളത് ഒരു മാസത്തെ കാലാവധി മാത്രം, നിയമനം ലഭിച്ചത് 8 ശതമാനം പേര്‍ക്ക്
Kerala
• 13 hours ago
മാർപാപ്പയുടെ അവസാന സമ്മാനവും ഗസ്സയിലെ കുഞ്ഞുങ്ങൾക്ക്; പോപ്പ് മൊബൈല്‍ ഗസ്സയിലേക്ക്
International
• 13 hours ago
ആവേശമായി 'എന്റെ കേരളം’ വിളംബരജാഥ; പ്രദർശനമേളയുടെ ഉദ്ഘാടനം ഇന്ന്
Kerala
• 13 hours ago
ഇഡിയെ വീണ്ടും കുടഞ്ഞ് സുപ്രിംകോടതി; വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശീലമായിരിക്കുന്നു
latest
• 13 hours ago
രാസലഹരിക്കേസ്; പിടിയിലായ രണ്ടുപേരിൽ ഒരാളെ പ്രതിയാക്കാതെ പൊലിസ് രക്ഷപ്പെടുത്തിയെന്ന് ആക്ഷേപം, അന്വേഷണത്തിന് നിർദേശം
Kerala
• 13 hours ago
എന്റെ കേരളം പ്രദര്‍ശന വിപണന മേള തുടങ്ങി
Kerala
• 14 hours ago
കറന്റ് അഫയേഴ്സ് -05-05-2025
PSC/UPSC
• 21 hours ago
മഴ കളിച്ചു, ഡൽഹിക്ക് നിർണായകമായ ഒരു പോയിന്റ്; ഹൈദരാബാദിന് വമ്പൻ തിരിച്ചടി
Cricket
• 21 hours ago
ഷാജൻ സ്കറിയ അറസ്റ്റിൽ; മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമക്കെതിരെ അപകീർത്തി കേസിൽ നടപടി
Kerala
• 21 hours ago
പ്രീമിയം അടയ്ക്കാതെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒരു കോടിയുടെ ഇൻഷുറൻസ്
Kerala
• 14 hours ago
സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസ്; പ്രതിയും ഭാര്യയും കുറ്റക്കാർ
latest
• 14 hours ago
കരിപ്പൂരിൽ ഹജ്ജ് സെൽ തുടങ്ങി; ക്യാംപ് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
Kerala
• 14 hours ago