HOME
DETAILS

വീട്ടുജോലിക്കെത്തിയ യുവാവിന് മരുഭൂമിയില്‍ ജോലി ചെയ്യേണ്ടി വന്നത് മൂന്ന് വര്‍ഷം

  
backup
March 03, 2019 | 9:22 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%af%e0%b5%81%e0%b4%b5

#നിസാര്‍ കലയത്ത്


ജിദ്ദ: മുന്ന് വര്‍ഷം മുന്‍പാണ് യു.പി റായ്ബറേലി സ്വദേശി അമര്‍നാഥ് ഏജന്റ് നല്‍കിയ വിസയില്‍ ഖത്തറിലെത്തിയത്. വീട്ടുജോലിക്കായാണ് അമര്‍നാഥ് ഖത്തറിലെത്തിയത്. പക്ഷേ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഇയാളെ സ്‌പോണ്‍സര്‍ സഊദിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സഊദിയിലെ നാരിയയില്‍നിന്ന് 100 കിലോമീറ്ററോളം ഉള്ളില്‍ മരുഭൂമിയില്‍ നുറോളം ഒട്ടകങ്ങളുള്ള ഫാമിലാണ് യുവാവിനെ എത്തിച്ചത്. രണ്ടര വര്‍ഷത്തോളമാണ് അമര്‍നാഥ് ഒട്ടകങ്ങളോടൊപ്പം ജീവിച്ചത്. ഇതിനിടെ രക്ഷപ്പെടാനുള്ള ശ്രമങ്ങളെല്ലാം നിഷ്ഫലമായി. പലപ്പോഴായി ലഭിച്ച 2500 റിയാല്‍ മാത്രമാണ് ആകെ കിട്ടിയ പ്രതിഫലം. ഒടുവില്‍ ഗത്യന്തരമില്ലാതെ ഒരു ദിവസം രാത്രി അവിടെ നിന്ന് ഒളിച്ചോടിയ അമര്‍ നാഥിന് പക്ഷെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിഞ്ഞില്ല. വഴിയില്‍ ഓര്‍മ നഷ്ടപ്പെട്ട് തളര്‍ന്നു വീണ അമര്‍നാഥിനെ അതുവഴി വന്ന സഊദി പൗരന്‍ തന്റെ വാഹനത്തില്‍ കയറ്റി 'മസറ'യില്‍ എത്തിച്ചു പരിചരിച്ചു. എട്ട് മാസം അവിടെ തുടര്‍ന്ന അമര്‍നാഥിന് ഭക്ഷണവും ശമ്പളവും നല്‍കി സഊദി പൗരന്‍ നീതി കാട്ടി. പിന്നീട് എംബസിയില്‍ അഭയം തേടിയ അമര്‍നാഥിനെ സഹായിക്കാന്‍ ദമ്മാമിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിനെ ചുമതലപ്പെടുത്തി. തുടര്‍ന്ന് നാസ് ഡീപോര്‍ട്ടേഷന്‍ സെന്റര്‍ അധികാരികളുടെ സഹായത്തോടെ അമര്‍നാഥിനെ നാട്ടിലേക്ക് അയച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് പ്രതിസന്ധി: കുടങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് ജെല്ലിഫിഷ് ഭീഷണി; ഇരുപതിനായിരത്തോളം നാവികർ ദുരിതത്തിൽ

uae
  •  a month ago
No Image

തൊഴിലാളികളുടെ അവകാശ സംരക്ഷണം; ബലിപെരുന്നാള്‍ മുന്നില്‍ക്കണ്ട് ശമ്പള വിതരണം വേഗത്തിലാക്കാന്‍ തൊഴില്‍ മന്ത്രാലയ നിര്‍ദേശം

oman
  •  a month ago
No Image

ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കാനുള്ള ഇറാന്റെ നീക്കം വെറും പകൽക്കിനാവ്: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  a month ago
No Image

ബംഗാളില്‍ സ്‌കൂള്‍ക്ക് പിന്നാലെ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധമാക്കി ബി.ജെ.പി സര്‍ക്കാര്‍

National
  •  a month ago
No Image

യാത്രാസൗകര്യങ്ങള്‍ക്ക് കൂടുതല്‍ കരുത്ത്; സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സയിദ് റോഡിന്റെ പുതിയ ഭാഗം തുറന്ന് ഒമാന്‍

oman
  •  a month ago
No Image

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, റിപ്പോര്‍ട്ട് തേടി

Kerala
  •  a month ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരായ ആക്രമണം; ബഹ്‌റൈനില്‍ യുവാവിന് ജയില്‍ ശിക്ഷ

bahrain
  •  a month ago
No Image

ഫോളോവേഴ്‌സ് എണ്ണം ബി.ജെ.പിയെ മറികടന്നതിനു പിന്നാലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് പൂട്ട്

National
  •  a month ago
No Image

എബോള വൈറസ് വ്യാപനം: മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം; അറിഞ്ഞിരിക്കാം എബോള പ്രതിരോധം

International
  •  a month ago
No Image

നിയമനിര്‍മാണത്തില്‍ സജീവ ഇടപെടല്‍; 123 വിഷയങ്ങള്‍ പരിഗണിച്ച് ശൂറ കൗണ്‍സില്‍

bahrain
  •  a month ago

No Image

മുൻ ആരോഗ്യമന്ത്രി വന്ന് കെട്ടിപ്പിടിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞതല്ലാതെ ഒപ്പമില്ലായിരുന്നു; കെ.കെ ഹർഷിന 25 ന് മുഖ്യമന്ത്രിയെ കാണും

Kerala
  •  a month ago
No Image

'പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ പുനപരിശോധനയില്ല, പിണറായി തന്നെ തുടരും'; പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത് നേതൃമാറ്റത്തിനുള്ള ചര്‍ച്ചയല്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 'തെളിവില്ലാതെ' കുറ്റവിമുക്തരായവരെ തേടി ഇന്റലിജൻസ്; അഞ്ച് വർഷത്തിനിടയിലെ കേസുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു

Kerala
  •  a month ago
No Image

ഗസ്സ വംശഹത്യയ്ക്ക് ഇന്ത്യയിൽനിന്ന് ഇരുമ്പ് കയറ്റുമതി ചെയ്യുന്നതായി റിപ്പോർട്ട്

International
  •  a month ago