HOME
DETAILS

വീട് നിര്‍മാണത്തിന്റെ മറവില്‍ കുന്നിടിച്ച് മണ്ണ് എടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

  
backup
April 27, 2017 | 8:47 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b1


കോടാലി: വീട് നിര്‍മാണത്തിന്റെ മറവില്‍ കുന്നിടിച്ചു മണ്ണ് എടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. മുരിക്കിങ്ങല്‍ സെന്ററിന് സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം. പാലങ്കണ്ടത്തില്‍ ഉമ്മറിന്റെ സ്വകാര്യ വളപ്പില്‍നിന്നാണ് കൂട്ടിയിട്ടിരിക്കുന്നതോ ലഭിക്കുന്നതോ ആയ 830 ക്യുബിക്ക് മീറ്റര്‍ മണ്ണെടുക്കാനുള്ള ജിയോളജി വകുപ്പിന്റെ അനുമതിയോടെ മണ്ണെടുത്തിരുന്നത്. എന്നാല്‍ അനുമതിയുടെ മറവില്‍ കുന്നിടിച്ചു മണ്ണെടുക്കാന്‍ തുടങ്ങിയതോടെ സമീപത്തുള്ള കിണറുകളിലെ ജലവിതാനം കുത്തനെ താഴേക്ക് പോകുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഒരിക്കലും വറ്റാത്ത കിണറിലെ ജലവിതാനം കൂടി താഴ്ന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തയത്. തുടര്‍ന്ന് വെള്ളിക്കുളങ്ങര പൊലിസും വില്ലേജ് ഓഫീസറും സ്ഥലത്തെത്തി മണ്ണെടുപ്പ് താല്‍കാലികമായി നിര്‍ത്തിവെപ്പിച്ചു. ജിയോളജി വകുപ്പുകാര്‍ വന്ന് വീണ്ടും മാര്‍ക്ക് ചെയ്തതിനു ശേഷം മാത്രം ഇനി മണ്ണെടുത്താല്‍ മതി എന്നാണു നിര്‍ദേശിച്ചിട്ടുള്ളത്.
അതെസമയം മണ്ണെടുക്കുന്ന വളപ്പിനു സമീപത്തുള്ള ഉസ്മാന്റെ സ്വകാര്യ വളപ്പില്‍ വീട് പണിതത്തിനു ശേഷം ഉള്ള കഷ്ടി 100 ക്യുബിക്ക് മീറ്റര്‍ മണ്ണ് മാറ്റാന്‍ അനുമതി കൊടുക്കാത്ത ജിയോളജി വകുപ്പ് ഉമ്മറിന്റെ വളപ്പില്‍നിന്ന് മണ്ണെടുക്കാന്‍ അനുമതി കൊടുത്തതില്‍ ദുരൂഹത ഉണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
മണ്ണ് മാറ്റാന്‍ സാധിക്കാത്തതിനാല്‍ ഉസ്മാന്‍ ഇപ്പോഴും തോട്ടത്തിലെ ഒറ്റ മുറി പാഡിയില്‍ ആണ് താമസം. കൂടാതെ സാധാരണ ഗതിയില്‍ 300 ക്യുബിക്ക് മീറ്റര്‍ മണ്ണ് വരെ എടുക്കാനാണ് അനുമതി നല്‍കാറെന്നും ഇവിടെ 830 ക്യുിക്ക് മീറ്റര്‍ മണ്ണ് മാറ്റാന്‍ എങ്ങിനെ അനുമതി നല്‍കി എന്നും നാട്ടുകാര്‍ ചോദിക്കുന്നുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ തിരിച്ചുവരുമോ ആദിർ ചൗധരി? 

National
  •  3 days ago
No Image

തമിഴ്നാട്; സീറ്റുവിഭജനത്തിൽ ധാരണ; ഇൻഡ്യ: സി.പി.എം അഞ്ചു സീറ്റിൽ മത്സരിക്കും

National
  •  3 days ago
No Image

'മുഖ്യമന്ത്രി കസേരയ്ക്കായി വഴക്കിനില്ല, ലക്ഷ്യം വിജയം മാത്രം'; പത്രിക സമര്‍പ്പിച്ച് വി.ഡി സതീശന്‍

Kerala
  •  3 days ago
No Image

അടർക്കളത്തിൽ മന്ത്രിയും എം.എൽ.എയും

Kerala
  •  3 days ago
No Image

മഞ്ചേശ്വരത്ത് ത്രികോണപ്പോരാട്ടം

Kerala
  •  3 days ago
No Image

ഇറാന്‍ വൈദ്യുത നിലയങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍-യു.എസ് ആക്രമണം; നീക്കം ട്രംപിന്റെ 'സമാധാന പ്രഖ്യാപന'ത്തിന് പിന്നാലെ?  

International
  •  3 days ago
No Image

തളിപ്പറമ്പിൽ ആര് 'ഗോവിന്ദ'യാകും; പി.കെ ശ്യാമളയും ടി.കെ ഗോവിന്ദനും നേർക്കുനേർ

Kerala
  •  3 days ago
No Image

'മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായിപ്പോയി, ആവേശത്തില്‍ സംഭവിച്ചതാണ്': ഖേദം പ്രകടിപ്പിച്ച് സിപിഎം പ്രവര്‍ത്തകന്‍ ദാസ് പി ജോര്‍ജ്

Kerala
  •  3 days ago
No Image

പേരാവൂർ പോര്; കളംപിടിക്കാൻ കരുത്തർ

Kerala
  •  3 days ago
No Image

110 കോടി ദിര്‍ഹമിന്റെ ഹംദാന്‍ ബിന്‍ മുഹമ്മദ് സ്‌കോളര്‍ഷിപ്പ്: മൂന്നാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

uae
  •  3 days ago