HOME
DETAILS

കാറഡുക്കയില്‍ അഞ്ച് കൃഷി ഓഫിസുകളില്‍ ഓഫിസര്‍മാരില്ല

  
backup
August 08, 2017 | 9:52 PM

%e0%b4%95%e0%b4%be%e0%b4%b1%e0%b4%a1%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf

മുള്ളേരിയ: ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷിക ഭൂമിയുള്ള ബ്ലോക്കുകളിലൊന്നായിട്ടും കാറഡുക്ക ബ്ലോക്ക് പരിധിയിലെ അഞ്ചു കൃഷിഭവനുകളില്‍ കൃഷി ഓഫിസര്‍മാരില്ല. വിവിധ കൃഷിപ്പണികള്‍ ആരംഭിക്കേണ്ട സമയത്ത് കൃഷി ഓഫിസര്‍മാരുടെ കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നതു കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്. 

മുളിയാര്‍, ബെള്ളൂര്‍, ദേലംപാടി, കുറ്റിക്കോല്‍, ബേഡഡുക്ക കൃഷിഭവനുകളിലാണ് ഓഫിസര്‍മാരില്ലാതെ കര്‍ഷകര്‍ നട്ടം തിരിയുന്നത്. മഴക്കാലമായതോടെ പല കൃഷികളും തുടങ്ങുന്ന സമയമാണിത്. കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കുന്ന വിത്ത്, തൈ, വളം തുടങ്ങിയവ വിതരണം നടത്തുന്നുണ്ട്. എന്നാല്‍ കൃഷി ഓഫിസര്‍മാരിലാത്തതു കാരണം ഈ പഞ്ചായത്തുകളിലെ കാര്‍ഷിക പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. കൃഷി വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കു പുറമെ പഞ്ചായത്ത് ആസൂത്രണം ചെയ്യുന്ന പദ്ധതികളും നടപ്പാക്കേണ്ടത് കൃഷി ഓഫിസര്‍മാരാണ്.
താല്‍ക്കാലികമായി മറ്റു കൃഷിഭവനുകളിലെ കൃഷി ഓഫിസര്‍മാര്‍ക്ക് ഇവിടങ്ങളിലെ ചുമതല നല്‍കിയിട്ടുണ്ടെങ്കിലും അമിതമായ ജോലിഭാരം കാരണം ഇത് ഇരു ഓഫിസുകളിലെയും പ്രവര്‍ത്തനത്തെ ഏറെ ബാധിക്കുന്നതായി ജീവനക്കാര്‍ പറയുന്നു. കര്‍ഷകര്‍ക്കു ലഭ്യമാകേണ്ട സഹായങ്ങള്‍ക്കെല്ലാം കാലതാമസം നേരിടുന്നതിനൊപ്പം അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പലതും ലഭിക്കാന്‍ പോലും പല തവണ ഓഫിസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയിലാണ്.
കൃഷി പ്രധാന വരുമാനമാര്‍ഗമായ മേഖലയായിട്ടു പോലും ഇവിടെത്തെ കൃഷിഭവനുകളില്‍ സ്ഥിരം കൃഷി ഓഫിസര്‍മാരെ നിയമിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണു കര്‍ഷകരുടെ ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിന്നിട്ട ആറ് റൗണ്ടുകള്‍, മതി കേരളമേ!ഇതു മതി... കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ചന്ദ്രശേഖരനു കഴിഞ്ഞു' കെ.കെ രമയുടെ വൈകാരിക പോസ്റ്റ് 

Kerala
  •  a day ago
No Image

മന്ത്രിപ്പട നിലംപൊത്തുന്നു; തകര്‍ന്ന് ഇടതുകോട്ടകള്‍; ആറന്മുളയും പത്തനാപുരവും യുഡിഎഫിനൊപ്പം

Kerala
  •  a day ago
No Image

'ജനവിധി അംഗീകരിക്കുന്നു'; തവനൂരില്‍ തോല്‍വി സമ്മതിച്ച് കെ.ടി ജലീല്‍, ജോയിക്ക് അഭിനന്ദനം

Kerala
  •  a day ago
No Image

ഹുങ്കൊടിഞ്ഞു, ക്യാപ്റ്റന്റെ ഫിഗറും

Kerala
  •  a day ago
No Image

കേവല ഭൂരിപക്ഷമെത്തിയില്ലെങ്കില്‍ എന്‍.ഡി.എ- എ.ഐ.ഡി.എംകെ സഖ്യവുമായി കൈകോര്‍ക്കുമോ വിജയ് ?; ഉറ്റുനോക്കി തമിഴകം

National
  •  a day ago
No Image

അന്ന് തളിപ്പറമ്പില്‍ സ്റ്റാറായി, ഇന്ന് പിണറായിയെ 'ധര്‍മ'സങ്കടത്തിലാക്കി.. ആരാണ് അബ്ദുല്‍ റഷീദ്? 

Kerala
  •  a day ago
No Image

വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞവനോട്, വീട്ടില്‍ പോയി ഇരിക്കാന്‍ പറഞ്ഞു ജനങ്ങള്‍;  പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a day ago
No Image

കേരളം 'കൈ'പ്പിടിയില്‍; നൂറിനടുത്ത് സീറ്റുകളില്‍ യുഡിഎഫ് കുതിപ്പ്; എല്‍ഡിഎഫ് 40ല്‍ താഴെ

Kerala
  •  a day ago
No Image

തമിഴകം കീഴടക്കി 'ദളപതി' , ടി.വി.കെ നൂറുകടന്നു; പശ്ചിമ ബംഗാളില്‍ ബി.ജെ.പി മുന്നേറ്റം തുടരുന്നു

National
  •  a day ago
No Image

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിന്നില്‍; തളിപ്പറമ്പില്‍ വിമതന്‍ മുന്നേറുന്നു; പേരാവൂരില്‍ 'ടീച്ചര്‍' പടയോട്ടം

Kerala
  •  a day ago


No Image

'തമ്പി വിജയ്'ക്കായി ബി.ജെ.പിയുടെ വാതിലുകള്‍ തുറന്നിരിക്കുന്നു' ടി.വി.കെയെ എന്‍.ഡി.എ സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് ഖുശ്ബു

National
  •  a day ago
No Image

ഭക്തിഗാനങ്ങളുടെ മറവില്‍ തോക്കിന്‍മുനയില്‍ തടങ്കല്‍; ഐഎഎസ് അക്കാദമി ഡയറക്ടറെ ഭോപ്പാലില്‍ തട്ടിക്കൊണ്ടുപോയി 1.89 കോടി കവര്‍ന്നു

National
  •  a day ago
No Image

വോട്ടിങ് കഴിഞ്ഞപ്പോള്‍ 80 ശതമാനത്തില്‍ താഴെ, വോട്ടെണ്ണാന്‍ എടുത്തപ്പോള്‍ ഇ.വി.എം യന്ത്രത്തില്‍ 99 ശതമാനം ചാര്‍ജ്; കോഴിക്കോട് സൗത്തില്‍ സംശയം ഉന്നയിച്ച് യു.ഡി.എഫ് കൗണ്ടിങ് ഏജന്റ്

Kerala
  •  a day ago
No Image

സംഘര്‍ഷാവസ്ഥയ്ക്കിടയിലും കരുത്തോടെ ദുബൈ വിമാനത്താവളം; കടന്നുപോയത് 60 ലക്ഷം യാത്രക്കാര്‍; ഏറ്റവും വലിയ വിപണി ഇന്ത്യ

uae
  •  a day ago