HOME
DETAILS

റോഹിംഗ്യന്‍ പ്രശ്‌നത്തില്‍ മുസ്‌ലിം വിരുദ്ധത ഹിഡന്‍ അജന്‍ഡണ്ട ആക്കരുത്: എ. റഹിംകുട്ടി

  
backup
September 18, 2017 | 3:46 AM

%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-3

 

കൊല്ലം: പ്രാണരക്ഷാര്‍ത്ഥം ഇന്ത്യയില്‍ അഭയം തേടിയ രോഹിംഗ്യന്‍ മുസ്‌ലിംങ്ങളെ തിരിച്ചയയ്ക്കുന്നതില്‍ മുസ്‌ലിം വിരുധ മനോഭാവവും നിലപാടും ഹിഡന്‍ അജണ്ടയായി കേന്ദ്രസര്‍ക്കാര്‍ പ്രയോഗിക്കരുതെന്ന് നാഷണല്‍ മുസ്‌ലിം കൗണ്‍സില്‍ (എന്‍.എം.സി) സംസ്ഥാന പ്രസിഡന്റ് എ.റഹിംകുട്ടി ആവശ്യപ്പെട്ടു.
വംശഹത്യയിലധിഷ്ഠിതമായി ആധുനികലോകം ദര്‍ശിച്ച ഏറ്റവും ക്രൂരമായ ഭരണകൂട മനുഷ്യ വേട്ടയാണ് മ്യാന്‍മാറില്‍ അരങ്ങേറിയത്.
ഈ സന്ദര്‍ഭത്തില്‍ മ്യാന്‍മാറിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി പൈശാചിക നരവേട്ട നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയോ, അപലപിക്കുകയോ ചെയ്യാതെ മ്യാന്‍മാര്‍ സര്‍ക്കാരുമായി കൈകോര്‍ത്തത് ദുരൂഹത സൃഷ്ടിക്കുന്നതാണ്.
അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ രോഹിഗ്യകളെ ആട്ടിയോടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കം മനുഷ്യത്വ രഹിതവും നഗ്നമായ മനുഷ്യാവകാശ ലംഘനവുമാണ്. ഇത് ടിബറ്റന്‍ -ബംഗ്ലാദേശ് - ചക്മ അഭയാര്‍ത്ഥി ജനതകളോട് ഇന്ത്യ മുന്‍കാലങ്ങളില്‍ സ്വീകരിച്ച മനുഷ്യത്വ പരമായ പൈതൃകത്തിന്റെ മഹനീയത നഷ്ടമാക്കുന്നതാണ്.
ഒരുഭാഗത്ത് അഭയാര്‍ത്ഥികളായി ഇന്ത്യയില്‍ ദീര്‍ഘകാലമായി വസിക്കുന്ന ചക്മ ജനതയ്ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ആലോചന നടക്കുമ്പോള്‍ തന്നെ രോഹിംഗ്യന്‍ മുസ്‌ലിങ്ങളെ തള്ളി കുരുതിക്കളത്തിലേക്ക് അയക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പിലൂടെ മുസ്‌ലിം വിവേചനവും വിരുദ്ധതയും കേന്ദ്രസര്‍ക്കാര്‍ നീക്കത്തിലുണ്ടോയെന്ന് സംശയം ഉയര്‍ത്തുന്നതായി അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവയവക്കച്ചവടം: നജീബ് വെറും ‘കണ്ണി’, അന്വേഷണം ഉന്നതരിലേക്ക്; ആശുപത്രി രേഖകളും സംശയ നിഴലിൽ

Kerala
  •  a day ago
No Image

ആശ സമരത്തിൽ ​ഗുരുതര വീഴ്ച സംഭവിച്ചു; കുറ്റസമ്മതവുമായി സി.പി.ഐ; വ്യക്തിപൂജയെ അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  a day ago
No Image

സി.സി.ടി.വി ചതിച്ചാശാനേ! 'വാടാനപ്പള്ളിയിൽ കെ.സി നയിക്കട്ടെ' ബോർഡിൽ വൻ ട്വിസ്റ്റ്; വെച്ചത് കോൺഗ്രസുകാരല്ല, സി.പി.എമ്മുകാരൻ

Kerala
  •  a day ago
No Image

ദുബൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കാൻ ഇനി നാഷണൽ ഇൻസ്പെക്ടർമാർ; സ്വദേശി പൗരന്മാർക്ക് അവസരം

uae
  •  a day ago
No Image

ഖത്തർ സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് പ്രതിരോധ മന്ത്രാലയം

qatar
  •  a day ago
No Image

'സ്വർണം വാങ്ങരുത്, വർക്ക് ഫ്രം ഹോം തുടരണം'; കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി

National
  •  a day ago
No Image

തോൽവിക്ക് പിന്നാലെ ടിഎംസിയിൽ ആഭ്യന്തരയുദ്ധം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേതാക്കൾ; സീറ്റിനായി ചോദിച്ചത് 5 കോടിയെന്ന് വെളിപ്പെടുത്തൽ

National
  •  a day ago
No Image

വിജയ്‌ക്ക് മോദിയുടെ അഭിനന്ദനം; തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം ഉറപ്പുനൽകി

National
  •  a day ago
No Image

ഗ്ലോബൽ വില്ലേജ് മെയ് 31 വരെ; ദുബൈയിലെ ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂടും

uae
  •  a day ago
No Image

യുദ്ധം അവസാനിപ്പിക്കണം; അമേരിക്കയുടെ 14 ഇന നിർദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ

International
  •  a day ago


No Image

ഓട്ടോ-ടാക്‌സി ഫിറ്റ്‌നസ് പരിശോധന: ക്ഷേമനിധി രസീത് നിർബന്ധമല്ല; ഡ്രൈവർമാർക്ക് ആശ്വാസമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്

Kerala
  •  a day ago
No Image

നാഗ്‌പൂരിലെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്; ‘ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ 50 ദിവസമെടുത്തത് മറക്കരുത്’;  മോദിയുടെ പരിഹാസത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്തി'ന് അവഗണനയെന്ന് ആരോപണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ

National
  •  a day ago
No Image

ഏഷ്യൻ കപ്പിൽ യുഎഇക്ക് എതിരാളികളായി കരുത്തരായ കൊറിയയും വിയറ്റ്നാമും; ഒമാനും കുവൈത്തും സഊദിക്കൊപ്പം ​ഗ്രൂപ്പ് എയിൽ

uae
  •  a day ago