HOME
DETAILS

അൽഖോബാർ എസ് ഐ സി മനുഷ്യ ജാലിക തീർത്തു

  
backup
January 30, 2022 | 6:22 PM

alkhobar-sic-manushyajalik-2022

അൽഖോബാർ: സമസ്ത ഇസ്‌ലാമിക് സെൻറർ അൽകോബാർ സെൻട്രൽ കമ്മിറ്റി "രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിൻറെ കരുതൽ എന്ന പ്രമേയത്തിൽ" മനുഷ്യ ജാലിക നടത്തി. റഫാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുഹമ്മദ് ജലാൽ മൗലവി പ്രാർത്ഥന നിർവ്വഹിച്ചു. അൽകോബാർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ നാസർ ദാരിമിഅദ്ധ്യക്ഷത വഹിച്ച പരിപാടി സുബേക്ക ഏരിയ കമ്മിറ്റി ചെയർമാൻ സയ്യിദ് യഹിയ തങ്ങൾ ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീർ ബാഖവി പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും സുഹൈൽ തൃക്കരിപ്പൂർ സജീർ അസ്അദി എന്നിവർ ദേശീയോദ്ഗ്രഥന ഗാനം ആലപിക്കുകയും ചെയ്തു.

രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിൻറെ കരുതൽ എന്ന പ്രമേയത്തിൽ മലബാർ ഉംറ ചീഫ് അമീർ സക്കരിയ്യ ഫൈസി പന്തല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യാ രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിലും അഭിവൃദ്ധിയും മറ്റു വിഭാഗങ്ങളോടൊപ്പം മുസ്‌ലിം വിഭാഗവും വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചരിത്രത്തിൻറെ പിൻബലത്തോടെ അദ്ദേഹം വ്യക്തമാക്കി. മഹത്തായ ഭരണ ഘടന കൊണ്ട് വേറിട്ടു നിൽക്കുന്ന ഇന്ത്യയുടെ ഭരണ ഘടനയെ ഭരണ കൂടം അട്ടി മറി നടത്തി അവരുടെ ഇംഗിതം രാജ്യത്തിലെ പൗരൻമാരുടെ മേൽ അടിച്ചേൽപ്പിച്ച് സേച്ചാധിപത്യ രീതിയിലേക്ക് സഞ്ചരിക്കുന്ന ഭണ കൂടത്തിൻറെ ഗൂഢ തന്ത്രങ്ങളെ എല്ലാ മത, രാഷ്ട്രീയ വിഭാഗവും മനസ്സിലാക്കുകയും അവർക്കെതിരെ സൗഹൃദത്തിലൂടെ കരുതൽ വേണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

വ്യത്യസ്ത രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു മനുഷ്യ ജാലികക്ക് പിന്തുണയേകി. ആലിക്കുട്ടി ഒളവട്ടൂർ (കെ എം സി സി), ചന്ദ്ര മോഹൻ ( ഒ ഐ സി സി), ഷബീർ (നവോദയ), റഷീദ് ഉമർ (സിജി ദമാം), അജ്മൽ മദനി ( ഇസ്‌ലാഹി സെൻടർ) എന്നിവർ സംസാരിച്ചു. ബഷീർ ബാഖവി ഉപസംഹാര പ്രസംഗം നടത്തി. വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരം സയ്യിദ് യഹിയ തങ്ങൾ, ഖാളി മുഹമ്മദ്, അബ്ദു റഹ്മാൻ മൗലവി, മുഹമ്മദ് പുതുക്കുടി, അഷ്റഫ് ഒളവണ്ണ, മുസ്തഫ പൂക്കാടൻ എന്നിവർ കൈമാറി. വർക്കിംഗ് സെക്രട്ടറി അമീർ പരുതൂർ സ്വാഗതവും സെൻട്റൽ കമ്മിറ്റി ജനറൽ സെക്രട്ടറി നവാഫ് ഖാളി നന്ദിയും പറഞ്ഞു.

സഹീർ കണ്ണൂർ, മുഹമ്മദ് ഷാജി, ശിഹാബ്. വി.പി, മൂസ അസ്അദിയ, അബ്ദുൽ കരീം, ഷൗക്കത്ത്, മുഹമ്മദ് ആക്കോട്, അബ്ദുറഹ്മാൻ ഉദുമ, സൈനുദ്ധീൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈജിപ്തിനെതിരെയുള്ള വിജയത്തിന് പിന്നാലെ അർജന്റീനയിൽ വൻ അക്രമം; ആഘോഷങ്ങൾക്കിടെ 9 പേർ അറസ്റ്റിൽ

Football
  •  2 days ago
No Image

കാറിൽ ലഹരിക്കടത്ത്: മലപ്പുറത്ത് രണ്ട് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ; ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു

Kerala
  •  2 days ago
No Image

കര്‍ണാടകയില്‍ ലോറിയും ഫോഴ്‌സ് ക്രൂയിസര്‍ ജീപ്പും കൂട്ടിയിടിച്ചു; ഏഴുപേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

National
  •  2 days ago
No Image

ഒറ്റ ഗോളില്‍ മെസിയെ വീഴ്ത്താം; ചരിത്രം കുറിക്കാൻ കിലിയൻ എംബാപ്പെ

Football
  •  2 days ago
No Image

കുത്തിവെപ്പ് ആഴ്ചയിലൊരിക്കൽ മാത്രം; ചെലവും കുറയും, പ്രമേഹ രോഗികൾക്ക് ആശ്വാസമായി പുതിയ ഇൻസുലിൻ ഇന്ത്യൻ വിപണിയിലേക്ക്

National
  •  3 days ago
No Image

വാഗമണില്‍ ഓഫ് റോഡ് ട്രക്കിങ് ജീപ്പ് മറിഞ്ഞു; ആറുപേര്‍ക്ക് പരുക്ക്, മൂന്നുപേരുടെ നില ഗുരുതരം

Kerala
  •  3 days ago
No Image

വിവാദച്ചുഴിയിൽ ഫിഫ ലോകകപ്പ്; അർജന്റീനയ്ക്ക് വേണ്ടി ഒത്തുകളിയെന്ന് ഈജിപ്ത്; ട്രംപിനെതിരെ യുവേഫ

Football
  •  3 days ago
No Image

വര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കി

Kerala
  •  3 days ago
No Image

മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തില്‍ തര്‍ക്കം; യോഗത്തിനിടെ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല; പി.വി അബ്ദുല്‍ വഹാബ് എം.പി ഇറങ്ങിപ്പോയി

Kerala
  •  3 days ago
No Image

ഇനി നെറ്റ്‌വര്‍ക്ക് ഒരു പ്രശ്‌നമേയല്ല; ഇതാ വന്നെത്തി ബി.എസ്.എന്‍.എല്ലിന്റെ സാറ്റലൈറ്റ് ഫോണ്‍

Tech
  •  3 days ago