HOME
DETAILS

ശമ്പള തർക്കം: കാനഡയിലെ 150,000 പൊതു ജീവനക്കാർ പണിമുടക്കിലേക്ക്, രാജ്യം സ്തംഭിക്കും

  
backup
April 19, 2023 | 6:37 PM

around-150000-public-employees-to-go-on-strike-over-pay-dispute-in-canada

ഒട്ടാവ: പൊതുമേഖലാ യൂണിയനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച അർദ്ധരാത്രി മുതൽ കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി സമരത്തിന് സാക്ഷിയാകും. സർക്കാർ ജീവനക്കാരാണ് ചരിത്ര സമരത്തിന് നേതൃത്വം നൽകുന്നത്. 155,000 ഫെഡറൽ തൊഴിലാളികൾ ബുധനാഴ്ച അർദ്ധരാത്രി പണിമുടക്കും. പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡയും (പിഎസ്എസി) സർക്കാർ ജീവനക്കാരെ നിയമിക്കുന്ന ട്രഷറി ബോർഡ് ഓഫ് കാനഡയും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം.

“പണിമുടക്ക് നടത്താൻ നിർബന്ധിതരാകില്ലെന്ന് ഞങ്ങൾ ശരിക്കും പ്രതീക്ഷിച്ചു. പക്ഷേ കാനഡയിലെ ഫെഡറൽ പബ്ലിക് സർവീസിന് തൊഴിലാളികൾക്ക് ന്യായമായ ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട ഒരു കരാറിലെത്താൻ സാധിച്ചില്ല. ഇനി പണിമുടക്ക് അല്ലാതെ വേറെ വഴികളില്ല” പിഎസ്എസി ദേശീയ പ്രസിഡന്റ് ക്രിസ് എയ്ൽവാർഡ് പറഞ്ഞു.

ഇത്രയധികം സർക്കാർ ജീവനക്കാർ പണിമുടക്കുന്നതിനാൽ പണിമുടക്ക് വിവിധ മേഖലകളെ സാരമായി തന്നെ ബാധിക്കും. പ്രധാനമായും ബാധിക്കപ്പെടുന്ന സേവനങ്ങളിലൊന്ന് ഇമിഗ്രേഷനാണ്. ഇത് താൽക്കാലിക വർക്ക് പെർമിറ്റുകൾ, സ്ഥിര താമസം, വിദേശ വിദ്യാർത്ഥികൾക്കുള്ള പഠന പെർമിറ്റുകൾ എന്നിവയ്ക്കുള്ള അപേക്ഷകർക്ക് തിരിച്ചടിയാകും. ഇന്ത്യയിൽ നിന്നുള്ള നിരവധിപ്പേരാണ് ഈ സേവനങ്ങൾക്കായി കാത്തിരിക്കുന്നത്.

രാജ്യത്തെ മുഴുവൻ ഫെഡറൽ പബ്ലിക് സർവീസ് ജീവനക്കാരിൽ മൂന്നിലൊന്ന് പേരും പണിമുടക്കിൽ പങ്കെടുക്കും. ഇതോടെ രാജ്യത്തെ എല്ലാ സേവനങ്ങളും നാളെ മുതൽ രാജ്യവ്യാപകമായി സേവനങ്ങൾ മന്ദഗതിയിലാകുകയോ അല്ലെങ്കിൽ നിർത്തിവെക്കേണ്ടിയോ വരും. റാസ്‌ സ്വീകരിക്കുന്നത് നിർത്തിവെക്കേണ്ടി വരും. തൊഴിൽ ഇൻഷുറൻസ് സേവനങ്ങൾ തടസപ്പെടും. ഇമിഗ്രേഷൻ വിഭാഗത്തിലെ തടസങ്ങൾ തുറമുഖങ്ങളിലെ വിതരണ ശൃംഖലകൾക്കും അന്താരാഷ്ട്ര വ്യാപാരത്തിനും തടസം സൃഷ്ടിച്ചേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല, സസ്‌പെന്‍ഡ് ചെയ്തിരുന്നു, പിരിച്ചുവിട്ടിട്ടില്ല; ആരോപണം തള്ളി അഭിലാഷ് ഡേവിഡ്

Kerala
  •  24 minutes ago
No Image

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം

Kerala
  •  35 minutes ago
No Image

ബിഹാറില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മുകേഷ് സാഹ്നി

National
  •  an hour ago
No Image

രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു

Kerala
  •  an hour ago
No Image

ഏഷ്യൻ വൻകരയും കീഴടക്കി കുതിപ്പ്; ചരിത്രത്തിന്റെ നെറുകയിൽ ഹിറ്റ്മാൻ

Cricket
  •  2 hours ago
No Image

'യുദ്ധാനന്തര ഗസ്സയില്‍ ഹമാസിനോ ഫലസ്തീന്‍ അതോറിറ്റിക്കോ ഇടമില്ല, തുര്‍ക്കി സൈന്യത്തേയും അനുവദിക്കില്ല' നെതന്യാഹു 

International
  •  3 hours ago
No Image

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

Kerala
  •  3 hours ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ 'സെഞ്ച്വറി'; ഇന്ത്യയെ കരകയറ്റി അയ്യർ-രോഹിത് സംഖ്യം

Cricket
  •  3 hours ago
No Image

പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതം, മര്‍ദ്ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സി.ഐ; ഇയാളെ തിരിച്ചറിയാന്‍ എ.ഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍

Kerala
  •  3 hours ago
No Image

ഓസ്‌ട്രേലിയക്കെതിരെ കത്തികയറി ഹിറ്റ്മാൻ; അടിച്ചുകയറിയത് ലാറുടെ റെക്കോർഡിനൊപ്പം

Cricket
  •  4 hours ago