
കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ഗാഥ

കോവിഡ് സമയത്ത് യുഎഇയിൽ ഉയർന്നുവന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പിറവിയെടുത്ത നിരവധി യുഎഇ സ്റ്റാർട്ടപ്പുകൾ കോവിഡാനാന്തര കാലഘട്ടത്തിലും പ മികച്ച രീതിയിൽ മുന്നേറുകയാണ്.വിദ്യാഭ്യാസമോ പുനരുപയോഗമോ മറ്റ് വ്യവസായങ്ങളോ ആകട്ടെ, ഈ ബിസിനസുകൾ വിജയകരമായി വളരുകയും വിപണിയിൽ തങ്ങളുടെ സാന്നിധ്യം നിലനിർത്തുകയും ചെയ്യുന്നു.ഓൺലൈൻ ട്യൂട്ടറിംഗും മറ്റ് വിദ്യാഭ്യാസ പരിപാടികളും നൽകുന്ന Elmadrasaha.com, ബയോഡീഗ്രേഡബിൾ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന അൽ തബീഹ് എന്നിവ കോവിഡ് കാലഘട്ടത്തിൽ പിറന്ന രണ്ട് കമ്പനികളാണ്.
തുടക്കത്തിൽ സ്ഥാപനം വളരെ ബുദ്ധിമുട്ടിയിരുന്നു എന്നാൽ കോവിഡ് -19 ആളുകളുടെ വിദ്യാഭ്യാസ സാമഗ്രികൾ ഉപയോഗിക്കുന്ന രീതി മാറ്റിയെന്ന് Elmadrasaha-യുടെ സഹസ്ഥാപകൻ റാഷിദ് അൽ ബലൂഷി പറഞ്ഞു,.“ഞങ്ങൾക്ക് 30 രാജ്യങ്ങളിൽ നിന്നുള്ള 50,000 സജീവ വിദ്യാർത്ഥികളും ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ഫിലിപ്പീൻസ്, യുകെ, മറ്റ് നിരവധി രാജ്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിലായി 1,000-ത്തിലധികം അധ്യാപകരുമുണ്ട്. പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള വിഷയങ്ങൾ, കോളേജ് പ്രവേശന പരിപാടികൾ, മൈഗ്രേഷൻ പരീക്ഷകൾ, ഭാഷകൾ എന്നിവ ഞങ്ങൾ പഠിപ്പിക്കുന്നു. പാൻഡെമിക്കിന് ശേഷം ജിസിസി രാജ്യങ്ങളുടെ കുതിപ്പ് ഇപ്പോൾ കൂടുതൽ ആളുകൾ അറബി പഠിക്കാൻ കാരണമായി. യുഎഇയിലെ ഓൺലൈൻ പഠനത്തിനുള്ള ആദ്യത്തേതും വലുതുമായ പ്ലാറ്റ്‌ഫോമാണ് തങ്ങളുടേത്തെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ ട്യൂട്ടറിങ്ങിലൂടെയാണ് ആരംഭിച്ചത്, എന്നാൽ ഗ്രേഡ് 1 മുതൽ 12 വരെ നിങ്ങൾക്ക് 100 ശതമാനം ആശ്രയിക്കാൻ കഴിയുന്ന ഒരു സുസ്ഥിരമായ ഓൺലൈൻ സ്കൂളാകാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് വിദേശത്തുള്ളവർക്കും യാത്ര ചെയ്യുന്നവർക്കും. അറബികൾ യുകെയിലും യുഎസിലും മറ്റ് രാജ്യങ്ങളിലും പോകുമ്പോൾ, ആ സ്കൂളുകളിൽ ചില വിഷയങ്ങൾ പഠിക്കാൻ സാധിക്കാതെ വരും, പ്രത്യേകിച്ച് അറബി. അതിനാൽ ഞങ്ങൾ അവർക്ക് ഒരു ബാക്കപ്പ് പോലെയാണ്, , ഒക്ടോബർ 13 മുതൽ 16 വരെ ദുബൈ ഹാർബറിൽ നടക്കുന്ന എക്സ്പാൻഡ് നോർത്ത് സ്റ്റാറിൽ വെച്ച് അൽ ബലൂഷി പറഞ്ഞു. “ഞങ്ങൾ ആവശ്യമായ എല്ലാ നിയമ നടപടികളും പൂർത്തിയാക്കി സഊദി അറേബ്യയിലേക്ക് കടക്കും, ബിസിനസ് എല്ലാ ജിസിസി രാജ്യങ്ങളിലും വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദേഹം കൂട്ടിച്ചേർത്തു.ദുബൈ എസ്എംഇ പ്രോഗ്രാമിൻ്റെ കുടക്കീഴിൽ വളരുന്ന Elmadrasaha ഓരോ 1 മണിക്കൂർ സെഷനിലും 50-60 ദിർഹം ഈടാക്കുന്നത്."മിക്ക വിദ്യാർത്ഥികളും യുഎഇയിൽ നിന്നുള്ളവരാണ് (ദേശീയരും വിദേശികളും) തുടർന്ന് സഊദി അറേബ്യ, ഖത്തർ, മറ്റ് ജിസിസി രാജ്യങ്ങൾ എന്നിവയിലേക്ക് പടർന്നു. Elmadrasaha-യിലെ ആദ്യ വിദ്യാർത്ഥിയാണ് എൻ്റെ മകൻ,” അൽ ബലൂഷി പറഞ്ഞു.
Elmadrasaha ഓൺലൈൻ വിദ്യാഭ്യാസ ക്രമീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, പാൻഡെമിക് സമയത്ത് മാലിന്യ നിർമാർജനത്തിൻ്റെ പ്രശ്നത്തിലാണ് അൽ താബിയ ശ്രദ്ധ കേന്ദ്രീകരിച്ചത്.റീസൈക്കിൾ ചെയ്യാൻ കാത്തിരിക്കുന്ന 6 അടി ഉയരമുള്ള പ്ലാസ്റ്റിക് കണ്ടെയ്‌നർ - തന്നെക്കാൾ ഉയരം കൂടിയ ഒരു പ്ലാസ്റ്റിക് കണ്ടെയ്‌നർ നോക്കുന്നത് കണ്ടപ്പോഴാണ് ബിസിനസ് രൂപപ്പെട്ടതെന്ന് യുഎഇ ആസ്ഥാനമായുള്ള അൽ തബീഹയുടെ സ്ഥാപക ഷിഫാലി മിശ്ര പറഞ്ഞു.“ഞാൻ കുറച്ച് ഗവേഷണം നടത്തി, പ്ലാസ്റ്റിക്കുമായി സമ്പർക്കം പുലർത്തുന്ന ഭക്ഷണമുണ്ടെങ്കിൽ അത് നമുക്ക് ദോഷകരമാകുമെന്ന് കണ്ടെത്തി. ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ഭക്ഷണം ചൂടാക്കിയാൽ അത് രാസവസ്തുക്കൾ പുറത്തുവിടുന്നു. അതിനൊരു ബദൽ ഉണ്ടാകണം. അത് പാൻഡെമിക്കിന് ശേഷമുള്ള കാലഘട്ടത്തിൽ അൽ തബീഹയുടെ സൃഷ്ടിയിലേക്ക് നയിച്ചു, ”അവർ കൂട്ടിച്ചേർത്തു.
അൽ താബിയ 3 മില്യൺ ഭക്ഷ്യ പാക്കേജുകൾ പ്ലാസ്റ്റിക് അധിഷ്ഠിതത്തിൽ നിന്ന് കമ്പോസ്റ്റബിൾ വസ്തുക്കളിലേക്ക് മാറ്റി. ഫിഫ ലോകകപ്പിൽ ഉൾപ്പെട്ട എയർലൈനുകളും കാറ്ററിംഗ് കമ്പനികളുമാണ് അൽ തബീഹയുടെ ചില ഇടപാടുകാർ.“ഞങ്ങളുടെ പക്കൽ കരിമ്പിൻ്റെ അവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിച്ച ഡിസ്പോസിബിൾ ഉൽപ്പന്നങ്ങളുണ്ട്. ഞങ്ങൾ അതിൽ നിന്ന് ഭക്ഷണ പാത്രങ്ങളും പാക്കേജിംഗ് സാമഗ്രികളും ഉണ്ടാക്കുന്നു. ഫാഷൻ വ്യവസായത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പരുത്തി മാലിന്യത്തിൽ നിന്നാണ് ഞങ്ങളുടെ സമ്മാന ഇനങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇതിനോടുള്ള ജനങ്ങളുടെ പ്രതികരണം അതിശയിപ്പിക്കുന്നതാണ്. രക്തത്തിലും മുലയൂട്ടുന്ന അമ്മമാരുടെ പാലിലും പ്ലാസ്റ്റിക് കലർന്നതോടെ ജനങ്ങൾ ഭീതിയിലാണ്. ഭക്ഷണവുമായി സമ്പർക്കം പുലർത്തുന്ന വസ്തുക്കളിൽ പ്ലാസ്റ്റിക് പാടില്ലെന്ന് ഷിഫാലി മിശ്ര കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ
National
• 8 hours ago
റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ
International
• 8 hours ago
ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി
International
• 8 hours ago
തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍
Kerala
• 8 hours ago
ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ഫോടനം; വീട്ടുജോലിക്കാരി അതീവ ഗുരുതരാവസ്ഥയിൽ
uae
• 9 hours ago
അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• 9 hours ago
ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍
National
• 9 hours ago
‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം
Kerala
• 10 hours ago
ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി
Kerala
• 10 hours ago
വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
National
• 10 hours ago
ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്
crime
• 10 hours ago
വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം
uae
• 11 hours ago
വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്രി തങ്ങള്‍
organization
• 11 hours ago
ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ
auto-mobile
• 12 hours ago
ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ
uae
• 13 hours ago
'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ
Kerala
• 13 hours ago
യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ
uae
• 13 hours ago
വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ
crime
• 13 hours ago
വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്
International
• 12 hours ago
മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് ഉത്തരവിട്ട് കോടതി
uae
• 12 hours ago
ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
International
• 12 hours ago