
കെഎസ്ഇബിയില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് ഇനി പരാതി വേണ്ട; ഈ നമ്പറില്‍ വിളിച്ച് നോക്കൂ

തിരുവനന്തപുരം: കാലവര്‍ഷം ഇത്തവണ നേരത്തെ എത്തിയതോടെ കേരളത്തില്‍ പലയിടത്തും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴ ശക്തമായതോടെ പലയിടങ്ങളിലും വൈദ്യുതി പോസ്റ്റുകള്‍ നിലംപതിക്കുകയും, ലൈനുകള്‍ പൊട്ടിവീഴുകയും ചെയതിട്ടുണ്ട്. അതുകൊണ്ട് വലിയ പ്രതിസന്ധിയാണ് വിവിധ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മഴ തുടങ്ങിയാല്‍ ഏറ്റവും കൂടുതല്‍ പണി വരുന്ന വിഭാഗമാണ് കെഎസ്ഇബി. മഴയ്ക്ക് മുന്‍പ് തന്നെ ചാഞ്ഞമരങ്ങള്‍ വെട്ടിയൊതുക്കിയും, ലൈനുകള്‍ നവീകരിച്ചും കെഎസ്ഇബി മുന്നൊരുക്കങ്ങള്‍ നടത്താറുണ്ട്. എന്നാലും ദുരന്തങ്ങള്‍ തുടര്‍ കഥയാവുകയാണ്. ഈ സാഹചര്യത്തില്‍ ദിവസവും നൂറ് കണക്കിന് ഫോണ്‍ കോളുകളാണ് കെഎസ്ഇബിക്ക് വരുന്നത്. പലരും പരാതി പറയാന്‍ വിളിച്ചിട്ട് ഫോണ്‍ കണക്ട് ആവുന്നില്ലെന്ന് പരാതിയും പറയുന്നു.
ഈ സാഹചര്യത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി പുതിയ നമ്പര്‍ നടപ്പിലാക്കിയതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇനിമുതല്‍ വൈദ്യതി സംബന്ധമായ അപകടമോ, അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ നിങ്ങള്‍ക്ക് 1912 എന്ന നമ്പറിലോ, അല്ലെങ്കില്‍ 9496001912 എന്ന നമ്പറിലോ വിളിച്ചറിയിക്കാനാവും. അതുമല്ലെങ്കില്‍ 9496001912 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയക്കുകയും ചെയ്യാം.
ഈ നമ്പറുകള്‍ക്ക് പുറമെ 9496010101 എന്ന അടിയന്തര നമ്പറും നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഈ സേവനം ദുരുപയോഗം ചെയ്യരുതെന്നും, എമര്‍ജന്‍സി ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. വൈദ്യുതി സംബന്ധമായ പ്രതിസന്ധികള്‍ ആദ്യം അറിയിക്കേണ്ടത് അതത് സെക്ഷന്‍ ഓഫീസുകളിലാണെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ കാലവർഷം സജീവമായി തുടരും; പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത
Weather
• 12 hours ago
കൊച്ചിയിൽ നിന്ന് കാണാതായ കുട്ടി പോയത് സീരിയൽ ഷൂട്ടിങ് കാണാൻ; വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഉപദ്രവിച്ച കൈനോട്ടക്കാരനെതിരെ പോക്സോ കേസ്
Kerala
• 12 hours ago
ഈദ് അൽ അദ്ഹ: പൊതുമേഖലാ ജീവനക്കാർക്ക് നാല് ദിന അവധി
uae
• 12 hours ago
വൈന്‍ കഴിക്കാനും മേശയില്‍ കയറി നിന്ന് ഡാന്‍സ് ചെയ്യാനും നിര്‍ബന്ധിച്ചു; സഹപ്രവര്‍ത്തകനെതിരെ ഗുരുതര ആരോപണവുമായി ഹിജാബിട്ട ആദ്യ ആസ്‌ത്രേലിയന്‍ എം.പി
International
• 13 hours ago
എറണാകുളത്ത് യുവതി ആത്മഹത്യ ചെയ്ത നിലയിൽ
Kerala
• 13 hours ago
പേരില്‍ ഗദ്ദാഫി, സഊദിയിലേക്കുള്ള വിമാനത്തില്‍ കയറ്റിയില്ല; ലിബിയന്‍ യുവാവിനെ കയറ്റാതെ പറന്ന വിമാനത്തിന് പിന്നീട് സംഭവിച്ചത്
Saudi-arabia
• 14 hours ago
ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല, നാളെ വിലകൂടുമോ കുറയുമോ?
Business
• 14 hours ago
കേരളത്തിൽ കാലവർഷം സാധാരണയിൽ കൂടുതലാകും; മൂന്ന് ദിവസം കൂടി അതിതീവ്രമഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച ആറു ജില്ലകളിൽ റെഡ് അലർട്ട്
Kerala
• 15 hours ago
ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകന്റെ വീടിന് മുകളില്‍ ബോംബിട്ട് ഇസ്‌റാഈല്‍; എട്ട് കുടുംബാംഗങ്ങളെ കൊന്നു, ഉസാമ അല്‍ അര്‍ബീദ് അത്ഭുതകരമായി രക്ഷപ്പെട്ടു
International
• 15 hours ago
പ്രവാസി നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്; ഹീര ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖ് അറസ്റ്റില്‍
uae
• 16 hours ago
ബഹ്റൈനിൽ എണ്ണയിതര കയറ്റുമതി 896.59 മില്ല്യൺ ഡോളർ ആയി; 22 % വർദ്ധനവ്
bahrain
• 16 hours ago
പ്രതിഭകളെ വളര്‍ത്താന്‍ 10 കോടിയുടെ പദ്ധതിയുമായി യുഎഇ; പുതുതലമുറയെ ശാക്തീകരിക്കും
uae
• 16 hours ago
ഇസ്റാഈലിനുമേൽ ഉപരോധം ഏർപ്പെടുത്താൻ യുകെ മുന്നോട്ട് വരണം; ആവശ്യവുമായി 800-ലധികം അഭിഭാഷകരും ജഡ്ജിമാരും രംഗത്ത്
International
• 16 hours ago
'വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ഇറക്കിയ എന്റെ നേരെ ചെളി വാരി എറിഞ്ഞു' കോണ്‍ഗ്രസ് അവഗണിച്ചെന്ന് ആവര്‍ത്തിച്ച് അന്‍വര്‍; മുന്നണിയില്‍ ഇല്ലെങ്കില്‍ നിലമ്പൂരില്‍ തൃണമൂല്‍ മത്സരിക്കും
Kerala
• 16 hours ago
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച സംഭവം: പ്രതികള്‍ പിടിയില്‍
Kerala
• 18 hours ago
കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി
Kerala
• 18 hours ago
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; വിദ്യാര്‍ത്ഥി വിസ ഇന്റര്‍വ്യൂ നിര്‍ത്തിവച്ച് യുഎസ്
International
• 19 hours ago
'ഗവര്‍ണര്‍ മാപ്പ് പറയണം'; സമരം ശക്തമാക്കി മെയ്തികള്‍, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു
National
• 20 hours ago
പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ ബെക്കും കാറും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
Kerala
• 17 hours ago
ടെലികോം അടിസ്ഥാന സൗകര്യങ്ങളില്‍ ആഗോളതലത്തില്‍ ഒന്നാമതെത്തി യുഎഇ
uae
• 17 hours ago
കടവന്ത്രയില്‍ കാണാതായ കുട്ടിക്കൊപ്പമുണ്ടായിരുന്ന കൈനോട്ടക്കാരന് കസ്റ്റഡിയില്‍; ഇയാള്‍ക്കെതിരെ പോക്സോ ചുമത്തുമെന്ന് പൊലിസ്
Kerala
• 17 hours ago