HOME
DETAILS

കഴുത കാമം കരഞ്ഞു തീര്‍ക്കുകയാണ്; പറഞ്ഞ ഒരു വാക്കും പിന്‍വലിക്കുകയില്ല: തിരിച്ചടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  
backup
December 27, 2016 | 12:18 PM

%e0%b4%95%e0%b4%b4%e0%b5%81%e0%b4%a4-%e0%b4%95%e0%b4%be%e0%b4%ae%e0%b4%82-%e0%b4%95%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

തിരുവനന്തപുരം: കെ. മുരളീധരന്‍ എം.എല്‍.എയ്‌ക്കെതിരേ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും. കെ. കരുണാകരന്റെ ശ്രാദ്ധ ദിനത്തില്‍ മകനായ കെ. മുരളീധരന്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉപേക്ഷിച്ച് ഷാര്‍ജയില്‍ വിമത സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പോയതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. കഴുത കാമം കരഞ്ഞുതീര്‍ക്കുന്നതു പോലെയാണ് മുരളീധരന്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

മുരളീധരന്‍ യു.ഡി.എഫിനെ അപമാനിച്ചതിനാലാണ് താന്‍ പ്രതികരിച്ചത്. മുമ്പും പാര്‍ട്ടിയെ അപമാനിച്ചവര്‍ക്കെതിരേ താന്‍ പ്രതികരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവിന്റെ ജോലിയാണ് താന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മുമ്പും മുരളീധരന്‍ കോണ്‍ഗ്രസ്സിനെതിരേ പറഞ്ഞിട്ടുണ്ട്.

സോണിയാ ഗാന്ധിയെ മദാമ്മയെന്ന് വിളിച്ചതിന് ശേഷം പോയി കാലുപിടിച്ചയാളാണ് മുരളീധരന്‍. അതു പോലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്ന് വിളിച്ച് അവിടെ പോയി അദ്ദേഹത്തിന്റെ കാലുപിടിച്ചയാളാണ് മുരളീധരന്‍. തന്റെ നിലനില്‍പ്പ് അപകടത്തിലായി എന്ന് കണ്ടാല്‍ ആരുടെയും കാല് പിടിക്കുന്നതാണ് മുരളീധരന്റെ പൂര്‍വകാല ചരിത്രമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധം ഫലം കണ്ടു; ത്രിഭാഷ നയത്തില്‍ ഇളവുമായി സിബിഎസ്ഇ; പത്താം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് പുതിയ നയം ബാധകമല്ല 

National
  •  13 hours ago
No Image

മംഗളൂരുവിൽ സ്വർണ വ്യാപാരിയെയും കുടുംബത്തെയും തടഞ്ഞുനിർത്തി കൊള്ളയടിച്ചു, കാറും 180 ഗ്രാം സ്വർണവും കവർന്നു; പ്രതികൾ എത്തിയത് കേരള രജിസ്ട്രേഷൻ വാഹനങ്ങളിൽ

National
  •  13 hours ago
No Image

സെൻസസ് സെൽഫ് എന്യൂമറേഷൻ: സമയപരിധി നാളെ അവസാനിക്കും; ജൂലൈ 1 മുതൽ ഉദ്യോഗസ്ഥർ വീടുകളിലെത്തും

National
  •  14 hours ago
No Image

ആർഎസ്എസ് പ്രവർത്തകന്റെ സംസ്കാരചടങ്ങ്; സംഘപരിവാറിന്റെ വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി ഇർഫാന; സംസ്കാരം നടത്തിയത് സേവാഭാരതിയല്ല

Kerala
  •  14 hours ago
No Image

ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് നാളെ മുതൽ; അബുദബി - ഫുജൈറ യാത്രയ്ക്ക് 50% ഇളവ്, ടിക്കറ്റ് ബുക്കിംഗ് ഇങ്ങനെ

uae
  •  14 hours ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതി ചേർക്കപ്പെടുമെന്ന ആശങ്ക, മുൻകൂർ ജാമ്യാപേക്ഷ നൽകി ഡിവൈഎഫ്ഐ നേതാവ്

Kerala
  •  14 hours ago
No Image

ട്രക്കിങ്ങിനിടെ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ സംഭവം; പ്രതി സിയഗോയല്‍ കേതന്റെ പക്കല്‍ നിന്ന് ഒരു കോടി രൂപ വാങ്ങി കാമുകന് നല്‍കിയതായി കണ്ടെത്തല്‍ 

National
  •  14 hours ago
No Image

രാമക്ഷേത്ര സംഭാവന തട്ടിപ്പ്: "ആകാശം ഇടിഞ്ഞുവീഴില്ലല്ലോ", സമയബന്ധിത അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിം കോടതി

National
  •  15 hours ago
No Image

ദുബൈയിലെ ജുമൈറ ബീച്ചിന് അന്താരാഷ്ട്ര ഗോൾഡ് സർട്ടിഫിക്കേഷൻ; മിഡിൽ ഈസ്റ്റിലെ ആദ്യ 'സെൻസറി റൂം' ഇനി ഇവിടെ

uae
  •  15 hours ago
No Image

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala
  •  15 hours ago