
വിവരാവകാശത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിവരാവകാശദിനാചരണത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ വിമര്‍ശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുള്ള മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവരാവകാശനിയമത്തില്‍ ഏതെങ്കിലും തരത്തില്‍ വെള്ളം ചേര്‍ക്കുന്ന യാതൊരു നടപടിയും കേരളത്തിലെ ഇടതുസര്‍ക്കാരില്‍ നിന്നുണ്ടാവില്ലെന്നും മറിച്ചുള്ള വ്യാഖ്യാനങ്ങള്‍ക്ക് ഒരടിസ്ഥാനവുമില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിവരാവകാശ നിയമം വഴി ചോദിച്ചിട്ടും കൊടുക്കാതിരുന്ന മുന്‍സര്‍ക്കാരിനെപ്പോലെയാണ് ഈ സര്‍ക്കാരും എന്ന് വരുത്തിത്തീര്‍ത്ത് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇടതുപക്ഷ ജനാധിപത്യമൂല്യങ്ങളുടെ താല്‍പര്യത്തിലല്ല. ആ നിയമത്തിനു വേണ്ടി ദീര്‍ഘകാലം പൊരുതിയ പ്രസ്ഥാനത്തിന്റെ ഭാഗമായി നില്‍ക്കുന്ന തന്നില്‍നിന്ന് മറിച്ചൊരു സമീപനം ഉണ്ടാവുമെന്ന് കരുതുന്നതില്‍ അര്‍ഥമില്ല. വിവരാവകാശം സംബന്ധിച്ച നിലപാടില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുന്നവരുണ്ടാകാം. എന്നാല്‍ തെറ്റിദ്ധാരണ പരത്തുന്നവരെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ ചുമതലയുള്ളവര്‍ മറിച്ചൊരു നിലപാടെടുത്താല്‍ എന്തുചെയ്യുമെന്നും സി.പി.ഐയേയും കാനത്തെയും പേരെടുത്തു പറയാതെ പ്രസ്താവനയില്‍ ചോദിക്കുന്നു.
രേഖകള്‍ ഇരുമ്പ് മറയ്ക്ക് അകത്താവേണ്ട കാര്യമില്ലെന്നും പൊതുജീവിതത്തിലെ ശുദ്ധിനിലനിറുത്താനുള്ള സുതാര്യതയാണ് വിവരാവകാശനിയമം കൊണ്ട് ഉദ്ദേശിച്ചതെന്നുമാണ് താന്‍ പ്രസംഗത്തില്‍ പറഞ്ഞത്. ഈ നിയമം ദുരുപയോഗിക്കുന്നവരുണ്ടെന്നും ചൂണ്ടിക്കാട്ടി. അങ്ങനെയുള്ളവരില്ലെന്ന് ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ക്ക് പറയാന്‍ പറ്റുമോ?. കമ്മിഷനുള്ള അധികാരത്തെക്കുറിച്ച് കമ്മിഷനെത്തന്നെ ഓര്‍മിപ്പിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരം കൂട്ടക്കൊലയ്ക്ക് കാരണം ബിസിനസ് തകർച്ചയും കടബാധ്യതയെന്നും പ്രതിയുടെ മൊഴി
Kerala
• 17 days ago
ബെംഗളൂരുവിൽ ഓസ്‌ട്രേലിയൻ വെടിക്കെട്ട്; അടിച്ചെടുത്തത് ഇടിമിന്നൽ റെക്കോർഡ്
Cricket
• 17 days ago
വനം മന്ത്രി നേരിട്ടെത്തി; ആറളത്ത് മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്ക് അവസാനം
Kerala
• 17 days ago
മുനിസിപ്പാലിറ്റിയുടെ സേവന പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ടോ? എങ്കില്‍ ഇനി 'അമാന' വഴി റിപ്പോര്‍ട്ട് ചെയ്യാം
uae
• 17 days ago
അവൻ ഉറപ്പായും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവും: ധവാൻ
Cricket
• 17 days ago
പട്ടാമ്പിയിൽ ടാങ്കർ ലോറിയിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു, ബൈക്ക് ഓടിച്ച സുഹൃത്ത് രക്ഷപ്പെട്ടു
Kerala
• 17 days ago
തലസ്ഥാനത്ത് കൂട്ടക്കൊല; വെഞ്ഞാറമൂട്ടില്‍ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
Kerala
• 17 days ago
സംഘടനയിൽ പ്രവർത്തിക്കാൻ താല്പര്യമില്ലെന്നറിയിച്ച മുൻ യൂണിയൻ ഭാരവാഹിക്ക് എസ്എഫ്ഐ നേതാവിൻറെ മർദനം; പരാതി
Kerala
• 17 days ago
റിയാദില്‍ ലഹരിമരുന്നു കടത്തിനെ ചൊല്ലി തര്‍ക്കം, പിന്നാലെ വെടിവയ്പ്പ്; പ്രതികള്‍ അറസ്റ്റില്‍
Saudi-arabia
• 17 days ago
ഇസിജിയില്‍ നേരിയ വ്യതിയാനം: പി.സി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
Kerala
• 17 days ago
അഖാരി പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഷാര്‍ജ; വാടകകരാര്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ഇനി സേവനകേന്ദ്രം കയറി ഇറങ്ങേണ്ട
uae
• 17 days ago
ജീവനക്കാരുടെ സമരം; പ്രതികാര നടപടിയില്‍ നിന്ന് പിന്മാറി കെഎസ്ആര്‍ടിസി, വിവാദ ശമ്പള ബില്ല് പിന്‍വലിച്ചു
Kerala
• 17 days ago
ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ച് വാഹനങ്ങളുടെ അലങ്കാരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്
Kuwait
• 17 days ago
മുൻ ഇന്ത്യൻ താരം ധോണിയുടെ തട്ടകത്തിൽ; പടയൊരുക്കം തുടങ്ങി ചെന്നൈ
Cricket
• 17 days ago
ഇന്ത്യ-പാക് ചാംപ്യൻസ് ച്രോഫി മത്സരത്തിനിടെ ഐസിസി പുരസ്കാരം ഏറ്റുവാങ്ങി ജസ്പ്രിത് ബുമ്ര
Cricket
• 17 days ago
ആറളത്ത് പ്രതിഷേധം ശക്തം; മൃതദേഹവുമായെത്തിയ ആംബുലന്‍സ് തടഞ്ഞു, എം.വി ജയരാജന് നേരെയും ജനരോഷം
Kerala
• 17 days ago
പാതിവില തട്ടിപ്പ്: ലാലി വിന്‍സന്റിന് മുന്‍കൂര്‍ ജാമ്യം, പ്രതി ചേര്‍ക്കപ്പെട്ടവര്‍ മൂന്നാഴ്ച്ചക്കുള്ളില്‍ ഹാജരാകണം
Kerala
• 17 days ago
വിദ്വേഷ പരാമര്‍ശം: പി.സി ജോര്‍ജ് ജയിലിലേക്ക്
Kerala
• 17 days ago
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; തട്ടിപ്പുകാരില്‍ നിന്ന് പിടിച്ചെടുത്ത പണം പരാതിക്കാര്‍ക്ക് നല്‍കുമെന്ന് ഇഡി
Kerala
• 17 days ago
അപൂര്‍വരോഗം ബാധിച്ച കുട്ടികള്‍ക്ക് തണലായി, മൊറോക്കന്‍ സ്വദേശിക്ക് അറബ് ഹോപ് മേക്കര്‍ അവാര്‍ഡ് സമ്മാനിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്
uae
• 17 days ago
റൊണാൾഡോ അടക്കമുള്ള ഇതിഹാസങ്ങളെ ഒരുമിച്ച് കടത്തിവെട്ടി; ചരിത്രമെഴുതി സൂപ്പർതാരം
Football
• 17 days ago