HOME
DETAILS

സര്‍ക്കാരിനെതിരേ വീണ്ടും ബന്ധു നിയമന വിവാദം: സ്‌കോള്‍ കേരളയില്‍ കരാര്‍ നിയമനം നേടിയതെല്ലാം ഇടത് നേതാക്കളുടെ ബന്ധുക്കള്‍: സ്ഥിരപ്പെടുത്താനും നീക്കം

  
backup
August 23, 2019 | 1:51 PM

kin-appointment-in-scole-kerala

തിരുവനന്തപുരം: അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള ശ്രമത്തിനു പിന്നാലെ സര്‍ക്കാരിനെതിരേ വീണ്ടും ബന്ധു നിയമന വിവാദം. വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ ഇടതു നേതാക്കളുടെ ബന്ധുക്കളെ സ്ഥിരപ്പെടുത്താന്‍ നീക്കമെന്നാണ് ആരോപണം. സ്‌കോള്‍ കേരളയിലാണ് ഇടത് നേതാക്കളുടെ ബന്ധുക്കളടക്കമുള്ള കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നത്. എന്നാല്‍ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസ് നല്‍കുന്ന വിശദീകരണം. രൂപീകരിച്ച തസ്തികകളിലേക്കുള്ള നിയമനരീതി ഉടന്‍ നിശ്ചയിക്കുമെന്നും വിശദീകരണമുണ്ട്.

കരാര്‍ അടിസ്ഥാനത്തില്‍ 79 പേര്‍ സ്‌കോള്‍ കേരളയില്‍ ജോലിചെയ്യുന്നുണ്ട്. ഇവരില്‍ പലരും പ്രമുഖ ഇടത് നേതാക്കളുടെ ബന്ധുക്കളാണ്. ഇവരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് വര്‍ഷങ്ങളായി കരാര്‍ ജോലിചെയ്യുന്ന ചില ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തൊഴില്‍ സുരക്ഷിതത്വം വേണമെന്നാവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രതിപക്ഷവും ഇതിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. നിയമനം പി.എസ്.സിക്ക് വിടാതെ സ്ഥിരപ്പെടുത്തലിന് മുന്നോടിയായി 80 പുതിയ തസ്തികകള്‍ ഉണ്ടാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയെന്നാണ് ആക്ഷേപം. ഇതാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; കെയ്‌റോയിലും ഡൽഹിയിലും കുടുങ്ങി നൂറുകണക്കിന് യാത്രക്കാർ

uae
  •  3 days ago
No Image

'ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം' ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍

National
  •  3 days ago
No Image

ചന്ദ്രബോസ് വധക്കേസ്: നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബം; പ്രതിയുടെ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രിം കോടതി

Kerala
  •  3 days ago
No Image

സഊദിയിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി എണ്ണടാങ്കർ വിജയകരമായി ഹോർമുസ് കടന്നു

Saudi-arabia
  •  3 days ago
No Image

'രക്തസാക്ഷിയാകാൻ വിധിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കും'; നൊമ്പരമായി യുഎഇ പൈലറ്റ് അൽ തുനൈജിയുടെ അവസാന വാക്കുകൾ

uae
  •  3 days ago
No Image

ഇറാനെതിരായ നീക്കത്തിന് തങ്ങളുടെ മണ്ണ് വിട്ടുനൽകില്ല; സമാധാനത്തിന് ആഹ്വാനം ചെയ്ത് യുഎഇ

uae
  •  3 days ago
No Image

'കൂടുതല്‍ ശക്തമായ മിസൈലുകള്‍ വിന്യസിക്കും' ഇറാന്റെ മിസൈല്‍ പദ്ധതി പൂര്‍ണമായും തകര്‍ത്തെന്ന ട്രംപിന്റെ വാദം തള്ളി ഐ.ആര്‍.ജി.സി; ചര്‍ച്ചക്കുള്ള യു.എസിന്റെ നിര്‍ദ്ദേശം നിരസിച്ചു

International
  •  3 days ago
No Image

In - Depth: ഇന്ത്യൻ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണോ? രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഒരാഴ്ചക്കിടെ കൊല്ലപ്പെട്ടത് നാല് മുസ്‌ലിംങ്ങൾ

National
  •  3 days ago
No Image

മിസൈൽ ഭീഷണി മുന്നറിയിപ്പ്: അലേർട്ട് ശബ്ദങ്ങളിൽ മാറ്റം വരുത്തി യുഎഇ; കാരണമിത്

uae
  •  3 days ago
No Image

'രാജിയില്ല': ഇത് കുടുംബ പ്രശ്‌നം, മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് ഗണേഷ് കുമാര്‍

Kerala
  •  3 days ago