HOME
DETAILS

ജുമുഅ ഖുതുബയില്‍ ഹനിയ്യയുടെ വധം പരാമര്‍ശിച്ചു; മസ്ജിദുല്‍ അഖ്സ ഇമാമിനെ അറസ്റ്റ് ചെയ്ത് ഇസ്‌റാഈല്‍

  
Web Desk
August 04, 2024 | 7:44 AM

Masjid al Aqsa Imam arrested for eulogizing Ismail Haniyeh released

മസ്ജിദുല്‍ അഖ്സ ഇമാം ശൈഖ് ഇക്രിമ സബ്രിയെ ഇസ്‌റാഈല്‍ സേന അറസ്റ്റ് ചെയ്തു. ജുമുഅ ഖുതുബയില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ തെഹ്‌റാനില്‍ വെച്ച് കൊല്ലപ്പെട്ടത് പരാമര്‍ശിച്ചതിനാണ് അറസ്റ്റ്. ഖുത്ബ നിര്‍വഹിച്ചതിന് ശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്‌റാഈല്‍ സൈന്യം ഇമാമിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 
ഊന്നു വടിയേന്തി ഇസ്‌റാഈല്‍ സൈന്യത്തിന്റെ വാഹനത്തിലേക്ക് നടന്നു നീങ്ങുന്ന ഇമാമിന്റെ വീഡിയോ പ്രചരിച്ചിരുന്നു.

അറസ്റ്റിനു ശേഷം വരുന്ന ഞായറാഴ്ച്ച വരെ മസ്ജിദുല്‍ അഖ്സയില്‍ പ്രവേശിക്കരുതെന്ന ഉപാധിയില്‍ ഇമാമിനെ വിട്ടയച്ചതായി സൈന്യം അറിയിച്ചു. വിലക്ക് 6 മാസത്തേയ്ക്ക് നീളാനും സാധ്യതയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ ആഘോഷത്തിനിടെ പാകിസ്താനിൽ ചാവേർ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

National
  •  6 days ago
No Image

34 മില്യണ്‍ ദിര്‍ഹം കടം, ആസ്തികളൊന്നുമില്ല: ദുബൈ കോടതി ട്രാന്‍സ്‌പോര്‍ട്ട് കമ്പനി പിരിച്ചുവിട്ടു

uae
  •  6 days ago
No Image

തൊഴിലാളികളുടെ ആരോഗ്യം: 'ലേബര്‍ റണ്‍ 2026' നാളെ ദുബൈയില്‍

uae
  •  6 days ago
No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

Kerala
  •  6 days ago
No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  6 days ago
No Image

സഹചാരി സ്പെഷ്യൽ ധനസഹായം: 31 വരെ അപേക്ഷിക്കാം

Kerala
  •  6 days ago
No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  6 days ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  6 days ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  6 days ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  6 days ago