HOME
DETAILS

2025 ഐപിഎല്ലിലെ ഏറ്റവും ശക്തരായ നാല് ടീമുകളെ തെരഞ്ഞെടുത്ത് ശശാങ്ക് സിങ്

  
March 17 2025 | 17:03 PM

Shashank Singh picks the four strongest teams for the 2025 IPL

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനെട്ടാം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മാർച്ച് 22ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ബാംഗ്ലൂരിനെയാണ് നേരിടുന്നത്. ഇപ്പോൾ 2025 ഐപിഎല്ലിലെ ഏറ്റവും മികച്ച നാല് ടീമുകൾ ഏതെല്ലാമാണെന്ന് പറഞ്ഞിരിക്കുകയാണ് പഞ്ചാബ് കിങ്സ് താരം ശശാങ്കു സിംഗ്. ശുഭങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ശശാങ്കിന്റ പ്രവചനം. 

തന്റെ ടീമായ പഞ്ചാബ് കിങ്സിനെയാണ് ശശാങ്ക് ഈ സീസണിലെ ഏറ്റവും മികച്ച ഒന്നാം നമ്പർ ടീമായി തെരഞ്ഞെടുത്തത്. കഴിഞ്ഞ സീസണിൽ പഞ്ചാബിനുവേണ്ടി തകർപ്പൻ പ്രകടനമായിരുന്നു ശശാങ്ക് പുറത്തെടുത്തത്. ഈ സീസണിൽ പഞ്ചാബ് നിലനിർത്തിയ രണ്ടു താരങ്ങളിൽ ഒരാൾ കൂടിയാണ് ശശാങ്ക്.

ഏറ്റവും മികച്ച രണ്ടാമത്തെ ടീമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയാണ് ശശാങ്ക് തെരഞ്ഞെടുത്തത്. നീണ്ട വർഷക്കാലത്തെ കിരീട വരൾച്ച അവസാനിപ്പിക്കാനായി രജത്ത് പടിതാറിന്റെ നേതൃത്വത്തിലാണ് ഇത്തവണ ആർസിബി കളത്തിലിറങ്ങുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ടീമായി സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് പഞ്ചാബ് താരം തെരഞ്ഞെടുത്തത്. മികച്ച വെടിക്കെട്ട് ബാറ്റർമാരുമായാണ് ഓറഞ്ച് ആർമി പതിനെട്ടാം സീസണിൽ കിരീട പോരിനിറങ്ങുന്നത്. മുംബൈ ഇന്ത്യൻസ്/ ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകളെയാണ് താരം അവസാനമായി തിരഞ്ഞെടുത്തത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ 25 മത്സരങ്ങളിൽ നിന്നും 423 റൺസാണ് ശശാങ്ക് സിംഗ് നേടിയിട്ടുള്ളത്. 5.5 കോടി രൂപയ്ക്കാണ് ശശാങ്കിനെ പഞ്ചാബ് നിലനിർത്തിയിരുന്നത്. ഈ സീസണിലും താരത്തിന്റെ മിന്നും പ്രകടനം ഉണ്ടാവുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

ഇത്തവണ ശ്രേയസ് അയ്യറിന്റെ കീഴിലാണ് പഞ്ചാബ് ഐപിഎൽ പോരാട്ടത്തിനിറങ്ങുന്നത്. ഐപിഎൽ മെഗാ ലേലത്തിൽ 26.5 കോടിക്കായിരുന്നു ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയിരുന്നത്. ഐപിഎൽ ചരിത്രത്തിൽ ലേലത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക കൂടിയാണിത്. ഐപിഎഎല്ലിൽ മാർച്ച് 25നാണ് പഞ്ചാബ് കിങ്സിന്റെ ആദ്യ മത്സരം.ഗുജറാത്ത് ടൈറ്റൻസാണ് പഞ്ചാബിന്റെ എതിരാളികൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  7 hours ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  8 hours ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  8 hours ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  8 hours ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  9 hours ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  9 hours ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  9 hours ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  9 hours ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  9 hours ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  10 hours ago