കുറ്റ്യാടി പുഴയില്‍ വല വീശിയപ്പോള്‍ ലഭിച്ചത് സ്രാവ്; ആശങ്കയോടെ നാട്ടുകാര്‍
കോഴിക്കോട്: കുറ്റ്യാടി പുഴയില്‍ വല വീശിയപ്പോള്‍ കടലില്‍ മാത്രം കണ്ടുവരുന്ന ഏകദേശം അഞ്ച് കിലോ ഭാരമുള്ള സ്രാവ് കുടുങ്ങി. സംഭവം പുഴയുടെ വേളം - ചങ്ങരോത്ത് പഞ്ചായത്തുകള്ക്കിടയിലുള്ള തെക്കാള്‍ കടവിലാണ്.
പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഊരത്ത് സ്വദേശി കുഞ്ഞബ്ദുല്ലയും പാലേരി സ്വദേശി ഷൈജുവും വല സ്ഥാപിച്ചത്. പിന്നീട് പരിശോധിക്കുമ്പോഴാണ് സ്രാവ് കുടുങ്ങിയതായി കണ്ടത്. കടലില്‍ കണ്ടുവരുന്ന സ്രാവ് പുഴയിലെത്തിയത് ഓരുവെള്ളം (കടല്‍വെള്ളം) കയറുന്നതിന്റെ ലക്ഷണമാണെന്നാണ് നാട്ടുകാരുടെ ആശങ്ക.
കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രദേശത്ത് പുഴയിലെ വെള്ളം കുറയുന്നതും പകരം ഉപ്പുവെള്ളം കയറുന്നതും പ്രശ്നമാകുമെന്നഭിപ്രായവുമുണ്ട്. വേളത്തും കുറ്റ്യാടിയിലും കുടിവെള്ളം ലഭ്യമാക്കാന്‍ വലിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. കൂടാതെ കൂരങ്കോട്ട് കടവില്‍ ജല്‍ജീവന്‍ മിഷന്റെ കീഴില്‍ പുതിയ പദ്ധതിയും ആരംഭിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇത്രയും അപൂര്‍വ്വ സംഭവത്തിന് നാട്ടുകാര്‍ സാക്ഷിയാകുന്നത്.
A shark weighing around 5 kg was found trapped in a fishing net in the Kuttiadi River, causing surprise and concern among locals.Fishermen who set the net around 3 AM discovered the shark later. Experts believe its presence in the river may indicate seawater intrusion, raising concerns about freshwater availability as major drinking water projects rely on the river.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
പരാതിക്കാരി മൊഴിമാറ്റി; ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതേവിട്ടു
Kerala
• 2 days agoതാൽക്കാലിക പ്രതിസന്ധികൾ നേരിട്ടേക്കാം, എന്നാൽ ഏത് വെല്ലുവിളികളെയും അതിജീവിക്കാൻ തക്കവണ്ണമുള്ള അടിത്തറയിലാണ് യുഎഇ കെട്ടിപ്പടുത്തിരിക്കുന്നത്: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്
uae
• 2 days agoപ്രതിഷേധിക്കാന്‍ ആളില്ല!; കോട്ടയത്ത് എസ്.എഫ്.ഐ മാര്‍ച്ച് മാറ്റി
Kerala
• 2 days agoആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം'; ഗണ്മാന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി, എസ്.ഐ.ടിക്ക് വിമര്‍ശനം
Kerala
• 2 days agoകോക്രോച്ച് ജനതാ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ഹരിയാനയിലെ അഭിഭാഷകന്
National
• 2 days agoപ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം
Kerala
• 2 days agoകേരളത്തെ അഴിമതി വിമുക്തമാക്കാന്‍ പ്രോജക്ട് സീറോ പദ്ധതി: ആഭ്യന്തര മന്ത്രി
Kerala
• 2 days agoനവകേരള യാത്രയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' നടപടി; പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
Kerala
• 2 days agoഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
Kerala
• 2 days agoഅന്താരാഷ്ട്ര ലഹരി മാഫിയയുമായി ബന്ധം; പ്രശസ്ത പഞ്ചാബി ഗായകന് ഹര്‍ബീര്‍ സിങ് സോഹല്‍ അറസ്റ്റില്‍
National
• 2 days agoപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശന്, ധനമന്ത്രിയെ കാണും
Kerala
• 2 days agoകോയമ്പത്തൂരില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയുടെ വീടിന് പെട്രോള്‍ ബോംബ് എറിഞ്ഞു; അന്വേഷണം
National
• 2 days agoതാമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രക്കാരൻ
Kerala
• 2 days agoതെരഞ്ഞെടുപ്പ് തോല്‍വി തൃണമൂലിന്റെ അടിത്തറ ഇളക്കുന്നുവോ? ഇതുവരെ രാജിവെച്ചത് നൂറിലധികം നഗരസഭാ കൗണ്‍സിലര്‍മാര്‍
Kerala
• 2 days agoമാസപ്പടി കേസ്: സിഎംആർഎല്ലിന് വൻ തിരിച്ചടി; ഇഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി
Kerala
• 2 days agoദലിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്: പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല
Kerala
• 2 days agoമുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പെന്ന് രേഖകള്‍; വിവാദം കനക്കുന്നു
Kerala
• 2 days agoഅന്വേഷണം വഴിതിരിച്ചുവിടാൻ കെഎസ്യുവിന്റെ പേരിൽ ഭീഷണിക്കത്ത്; പൊലിസുകാരന്റെ ബൈക്കിന് തീയിട്ട കേസിൽ പ്രതികളായ യുവതികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു
Kerala
• 2 days ago‘ആർക്കും പരുക്കില്ല, ആശങ്ക വേണ്ട’; ഗുൽമാർഗിൽ സാഹചര്യം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല
ഗുൽമാർഗിൽ കേബിൾ കാർ തകരാറിൽ: 'മരണമുനമ്പിൽ' മുന്നൂറോളം വിനോദസഞ്ചാരികൾ കുടുങ്ങിയത് 7 മണിക്കൂർ