കൊട്ടിയത്ത് ശക്തമായ മഴ; ദേശീയപാതയിൽ വെള്ളക്കെട്ട്, ഗതാഗതം തടസ്സപ്പെട്ടു
കൊല്ലം: കൊട്ടിയത്ത് ഇന്നലെ രാത്രി മുതൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് ദേശീയപാതയിൽ വെള്ളക്കെട്ട് മൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രാവിലെ സിത്താര ജംഗ്ഷനിലുള്ള സർവീസ് റോഡിൽ കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങുകയായിരുന്നു.
ജിഎസ്‌ടി റോഡിന്റെ നിർമാണം പുരോഗമിക്കവേ, ആവശ്യമായ ഓടകളുടെയും ഗട്ടറുകളുടെയും നിർമ്മാണം തക്കവിധം നടത്താത്തതാണ് വെള്ളക്കെട്ടുണ്ടാകാനുള്ള പ്രധാന കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു. റോഡിൽ നിന്നുള്ള വെള്ളം ഒഴുകി പോകാനുള്ള സൗകര്യം ഇല്ലാതായതോടെ മഴ വെള്ളം ആകെ റോഡിൽ കെട്ടി കിടക്കുകയായിരുന്നു .
ഇതോടെ രൂക്ഷമായ ഗതാഗത തടസം ഉണ്ടായി ഇതേ തുടർന്ന് സ്ഥിതിഗതികൾ ഗുരുതരമായതോടെ അധികൃതർ ഇടപെട്ടു. മണ്ണുമാന്തിയന്ത്രം ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് വെള്ളം ഒഴുക്കിയതിനുശേഷമാണ് റോഡിൽ വാഹനങ്ങൾ നീങ്ങാൻ തുടങ്ങിയതും ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചതും.
അശാസ്ത്രീയമായ റോഡ് നിർമാണമാണ് യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ടതെന്ന വിമർശനങ്ങളും ശക്തമായിട്ടുണ്ട്. പെട്ടന്നുള്ള മഴയിൽ ഇത്തരം പ്രശ്നങ്ങൾ തുടരാനുള്ള സാധ്യത ഉയർന്ന സാഹചര്യത്തിൽ യാത്രക്കാരും നാട്ടുകാരും ആശങ്കയിലാണ്.
Heavy rainfall in Kottiyam, Kollam, caused flooding on the National Highway near Sithara Junction, disrupting traffic on Tuesday morning. Several vehicles, including a KSRTC bus, were stranded due to waterlogging on the service road. Blocked drains at the ongoing highway construction site prevented proper water flow. Authorities used earthmovers to drain the water and restore traffic. Locals blame unscientific construction for recurring travel woes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ
Kerala
• 3 days agoവിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു
Football
• 3 days agoവളർത്തു മൃഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്
uae
• 3 days agoസൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം
crime
• 3 days ago'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ
Football
• 3 days agoലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു
uae
• 3 days agoമച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം
Kerala
• 3 days agoജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്
uae
• 3 days agoഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ
National
• 3 days agoഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു
International
• 3 days agoഎസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫറൻസിന് നാളെ തുടക്കമാവും
Kerala
• 3 days agoഹാക്കിങ് സംശയം: സർക്കാർ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; കെഎസ്എഫ്ഡിസി പരാതി നൽകും, ജീവനക്കാർക്കെതിരെ കർശന നടപടി
crime
• 3 days agoഹെയ്ഡനെ നഗ്നനാക്കാതെ റൂട്ടിന്റെ സെഞ്ചുറി 'രക്ഷിച്ചു'; ഓസീസ് മണ്ണിലെ സെഞ്ചുറി വരൾച്ച അവസാനിപ്പിച്ച് ഇതിഹാസം
Cricket
• 3 days agoവജ്രം പോലെ തിളങ്ങി മക്ക; ബഹിരാകാശ യാത്രികൻ പകർത്തിയ ചിത്രം വൈറൽ
Saudi-arabia
• 3 days agoഗസ്സയെ ചേർത്തുപിടിച്ച് യുഎഇ: ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് സമൂഹവിവാഹം നടത്തി; പുതുജീവിതം ആരംഭിച്ച് 54 ഫലസ്തീനി ദമ്പതികൾ
uae
• 3 days agoസീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടൽ, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
Kerala
• 3 days agoരാഹുലിന്റെ പേഴ്സണ്‍ സ്റ്റാഫും ഡ്രൈവറും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍
Kerala
• 3 days agoകൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; 'നടക്കു'മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്
Kerala
• 3 days agoരാഹുല്‍ ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും
- ഫോണ്‍ ഓണായതായി റിപ്പോര്‍ട്ട്
- അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്