ലഷ്കറെ ഭീകരൻ സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു
ന്യൂഡൽഹി:ഭീകരസംഘടനയായ ലഷ്കറെ തയിബയുമായി ബന്ധപ്പെട്ടതും ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ബാദിൻ ജില്ലയിൽ അജ്ഞാതർ നടത്തിയ ആക്രമണത്തിലാണ് ഖാലിദ് കൊല്ലപ്പെട്ടത്.
2005-ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ആക്രമണം,2006-ൽ നാഗ്‌പുരിലെ ആർഎസ്എസ് ഓഫിസിന് നേരെയുള്ള ആക്രമണം,2008-ൽ രാംപൂരിലെ സിആർപിഎഫ് ക്യാമ്പ് ആക്രമണം എന്നിവയുടെ സൂത്രധാരനായിരുന്ന ഖാലിദ്, ഏറെ കാലമായി ഭീ ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് തേടി കോണ്ടിരുന്ന കുറ്റവാളിയാണ് സെയ്‌ഫുള്ള ഖാലിദ് .
ഖാലിദ് നേപ്പാളിൽ "വിനോദ് കുമാർ" എന്ന വ്യാജ പേരിൽ താമസിച്ചിരുന്നു അവിടെ വെച്ച് നഗ്മ ബാനു എന്ന സ്ത്രീയെ വിവാഹം കഴിച്ചു, പിന്നീട് നേപ്പാളിൽ നിന്ന് പാകിസ്ഥാനിലേക്ക് താവളമാറ്റുകയായിരുന്നു.ഇന്ത്യയിൽ നടത്തിയ ഭീകരാക്രമണങ്ങളുടെ ആസൂത്രണം നേപ്പാളിൽ നിന്നും നടത്തിയിരുന്നുവെന്ന് അന്വേഷണങ്ങൾ വ്യക്തമാക്കുന്നു.പാക് മേഖലയിലേക്ക് അടുത്തിടെ താമസം മാറ്റിയ ഇദ്ദേഹം സിന്ധിലെ ബാദിൻ ജില്ലയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Saifullah Khalid, a key member of terror outfit Lashkar-e-Taiba and mastermind behind several attacks in India, has been killed in Pakistan’s Sindh province by unidentified assailants. He was involved in major terror incidents including the 2005 IISc Bengaluru attack, the 2006 RSS Nagpur office attack, and the 2008 CRPF camp attack in Rampur. Khalid had previously operated from Nepal under a fake identity and later moved to Pakistan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."