HOME
DETAILS

ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം: മന്ത്രി ഇ.ചന്ദ്രശേഖന്‍

  
backup
September 10, 2016 | 1:53 AM

%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d


മലപ്പുറം:  ഉദ്യോഗസ്ഥര്‍ ജനങ്ങളോടു ബാധ്യസ്ഥപ്പെട്ടവരാണെന്നും കൂടുതല്‍ ഉത്തരവാദിത്തത്തോടെ  പ്രവര്‍ത്തിക്കണമെന്നും റവന്യൂമന്ത്രി ഇ. ചന്ദ്രശഖര്‍ പറഞ്ഞു. സധാരണക്കാരന്റെ ഏല്ലാ  പ്രശ്‌നങ്ങളും നിയമത്തിന്റെ പരിധിയില്‍ നിന്നു പരിഹരിക്കാന്‍  കഴിയണമെന്നില്ല ഇതു വ്യക്തിയെ ബോധ്യപ്പെടുത്തുന്നതില്‍ നാം പരാജയപ്പെടരുതെന്നും മന്ത്രി പറഞ്ഞു. വകുപ്പുകളുടെ വകുപ്പെന്നു വിശേഷിപ്പിക്കുന്ന റവന്യൂവകുപ്പിന്റെ പ്രൗഡി  നിലനിര്‍ത്താന്‍ കഴിയണം. വില്ലേജുകള്‍ മാതൃക സ്ഥാപനങ്ങളായി വളരണം. ഓരോ  ഫയലുകളും ഓരോ ജീവിതമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍  ഓര്‍മിപ്പിച്ച മന്ത്രി ഫയലുകള്‍ വ്യാഖ്യാനിക്കുമ്പോള്‍ ജനപക്ഷത്തു നിന്നു നിലപാടു സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
    ജില്ലയിലെ റവന്യൂ  മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും ജില്ലാ കലക്ടര്‍ എ.ഷൈനാമോള്‍  മന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം റവന്യൂ പിരിവില്‍ ജില്ല മികച്ച രണ്ടാം  സ്ഥാനം നേടിയതായും ഈ വര്‍ഷം അത് ഒന്നാം സ്ഥാനമാക്കുന്നതിനുള്ള നടപടികള്‍  ജീവനക്കാരുടെ സഹകരണത്തോടെ നടന്നുവരികയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.  ജില്ലയിലെ വില്ലേജ് ഓഫിസുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വികസന  പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചു. ഓണത്തിനു മുമ്പായി ജില്ലയില്‍ 50 ഒ.ഡി.എഫ്  പഞ്ചായത്തുകള്‍ ഉണ്ടാകും. നിലവില്‍ 34 ഗ്രാമപഞ്ചായത്തുകള്‍ ഒ.ഡി.എഫ് ആയി  പ്രഖ്യാപിച്ചിട്ടുണ്ട്.
    വില്ലേജുകള്‍ കേന്ദ്രീകരിച്ചു ജനകിയ സഭകള്‍ വേണമെന്നും കെട്ടിക്കിടക്കുന്ന 9000 വാഹനങ്ങള്‍ നിക്കം ചെയ്യുന്നതിനു നടപടികളുണ്ടാകണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. റീസര്‍വെ, ഫെയര്‍ വാല്യു  വിഷയങ്ങള്‍ തുടങ്ങിയവയും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.  
ഡെപ്യൂട്ടി കലക്ടര്‍മാര്‍,  തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ തങ്ങളുടെ മേഖലയിലെ പ്രശ്‌നങ്ങള്‍ മന്ത്രിയുടെ മുന്നില്‍  അവതരിപ്പിച്ചു. യോഗത്തില്‍ എ.ഡി.എം. പി.സെയ്ദലി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ.  ജെ.ഒ. അരുണ്‍, വി. രാമചന്ദ്രന്‍, പി.എന്‍. പുരുഷോത്തമന്‍, കെ.സി. മോഹനന്‍, എ.  നിര്‍മലകുമാരി, സി. അബ്ദുള്‍ റഷീദ് ,തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  15 days ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  15 days ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  15 days ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  15 days ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  15 days ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  15 days ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  15 days ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  15 days ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  15 days ago