HOME
DETAILS

കനാലില്‍ കക്കൂസ് മാലിന്യം തള്ളി

  
backup
September 13, 2016 | 6:28 PM

%e0%b4%95%e0%b4%a8%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af


കടുത്തുരുത്തി: വെള്ളം ഒഴുകുന്ന കനാലില്‍ കക്കൂസ് മാലിന്യം തള്ളി. സമീപത്തെ വീടുകളിലെ കിണറുകളും കുടിവെള്ള പദ്ധതിയുടെ കുളവും മാലിന്യഭീഷിണിയില്‍.
കളത്തൂര്‍ മുള്ളകുഴി പാലത്തനടിയിലൂടെ കടന്നു പോകുന്ന കനാലിലാണ് കഴിഞ്ഞദിവസം രാത്രിയില്‍ കക്കൂസ് മാലിന്യം ഉപേക്ഷിച്ചത്. അതിരമ്പുഴ, കാണക്കാരി ഭാഗത്തേക്കു വെള്ളമൊഴുകുന്ന കനാലാണ് കക്കൂസ് മാലിന്യം നിറഞ്ഞു മലിനമായിരിക്കുന്നത്. കടുത്ത ദുര്‍ഗ്ന്ധം മൂലം പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. നൂറുകണക്കിന് വീടുകളും നിരവധി കുടുംബങ്ങള്‍ വെള്ളത്തിനായി ആശ്രയിക്കുന്ന കുപ്പത്താനം കുടിവെള്ള പദ്ധതിയുടെ കുളവും കനാലിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കനാലിലെ മാലിന്യം ജലസ്രോതസുകളെ മലിനപെടുത്തുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ആളുകള്‍ കുളിക്കുന്നതിനും തുണി അലക്കുന്നതിനുമെല്ലാം ഉപയോഗിക്കുന്നത് കനാലിലെ വെള്ളമാണ്.
മാലിന്യം തള്ളിയതിനെ തുടര്‍ന്ന് കനാലില്‍ മത്സ്യങ്ങളും ചത്തു പൊങ്ങിയിട്ടുണ്ട്. ഇവിടെ കനാലില്‍ മാലിന്യങ്ങളും കക്കുസ് മാലിന്യവും തള്ളുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പലതവണ പോലീസില്‍ പരാതി നല്‍കിയിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടികളും ഉണ്ടായില്ലെന്നും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്. കനാലില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തണമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപെട്ട് കുപ്പത്താനം കുടിവെള്ള പദ്ധതിയുടെ ഭാരവാഹികള്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്‌പോര്‍ട്ടും പൗരത്വവും: ഇത് ഇന്നലെ എടുത്ത തീരുമാനമല്ല; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  a day ago
No Image

ഹോട്ടലുകാര്‍ക്ക് ആശ്വാസം;  വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണം നീക്കി

National
  •  a day ago
No Image

പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 20 ലക്ഷം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഡി.വൈ.എഫ്.ഐ നേതാവായ താല്‍ക്കാലിക ജീവനക്കാരന്‍ കസ്റ്റഡിയില്‍

Kerala
  •  a day ago
No Image

'സോറി അമ്മാ...' നീറ്റ് പുനഃപരീക്ഷക്ക് പിന്നാലെ ജീവനൊടുക്കി 18കാരന്‍ 

National
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷിചേര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഹരീഷിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലിസ്

Kerala
  •  a day ago
No Image

പെരുമ്പാവൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 18 കോടി രൂപ വിലവരുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, യുവാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

ലാത്തിയും തോക്കുമുള്ള പൊലിസിന് ബ്ലേഡിന്റെ ആവശ്യമില്ല; എസ്.എഫ്.ഐ സമരത്തില്‍ ബ്ലേഡ് കൊണ്ടുവന്നതാരെന്ന് അന്വേഷിക്കുമെന്ന് ചെന്നിത്തല

Kerala
  •  a day ago
No Image

ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം;  മേയര്‍ക്ക് കാലിന് പരുക്ക്, 16 പേര്‍ ആശുപത്രിയില്‍

Kerala
  •  a day ago
No Image

സെല്‍ഫി എടുക്കുന്നതിനിടെ നദിയില്‍ വീണു; രക്ഷിക്കാനിറങ്ങിയ കുടുംബാംഗങ്ങള്‍ ഉള്‍പെടെ അഞ്ചുപേര്‍ മുങ്ങിമരിച്ചു

National
  •  a day ago
No Image

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം; തൊള്ളായിരംചിറ ഷാപ്പിന്റേതുള്‍പ്പെടെ ഏഴ് ഷാപ്പുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a day ago