HOME
DETAILS

താടിവച്ച് 'മ്യാരക' ലുക്കില്‍ ധോനി, ഏറ്റെടുത്ത് ആരാധകര്‍

  
backup
July 16, 2016 | 6:35 AM

mahendra-singh-dhonis-new-picture-with-daughter-ziva

നീണ്ടു മുടിയുമായെത്തിയ വ്യത്യസ്തനായൊരു കളിക്കാരനായിരുന്നു ആദ്യഘട്ടത്തില്‍ മഹേന്ദ്ര സിങ് ധോനി. പിന്നീട് പറ്റെ വെട്ടിയും താടി വച്ചും വടിച്ചും പരീക്ഷണങ്ങളുടെ കാലമായിരുന്നു. ദേ ഇപ്പോള്‍ മറ്റൊരു മാരക ലുക്കുമായാണ് ധോനി എത്തിയിരിക്കുന്നത്.

ചെറിയ മുടിയും കട്ടി മീശയും നീണ്ട താടിയും വട്ട സണ്‍ഗ്ലാസും വച്ച് കലിപ്പ് ലുക്കിലാണ് ധോനി. മകള്‍ സിവയെ മടിയിലിരുത്തി എടുത്ത പുതിയ ചിത്രം ഇന്‍സ്റ്റാഗ്രാമിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ മകളുമായി ഇതിനു മുന്‍പും നിരവധി ചിത്രങ്ങള്‍ ധോനി പോസ്റ്റ് ചെയ്തിരുന്നു. മുന്‍പെല്ലാം വൈറലായത് മകളുടെ ക്രഡിറ്റാലായിരുന്നെങ്കില്‍ ഇപ്പോഴത് ധോനിയുടെ സ്വന്തം ലുക്കിനെച്ചൊല്ലിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൻ.സി.പി (എസ്.പി ) പിളർപ്പ്; അണികളെയും നേതാക്കളെയും കൂടെനിർത്താൻ ഇരുപക്ഷവും

Kerala
  •  4 days ago
No Image

സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട; സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

Kerala
  •  4 days ago
No Image

ലബനാന്റെ മൂന്ന് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി ഇസ്‌റാഈല്‍ 

International
  •  4 days ago
No Image

സുരേഷ് കുമാറിന്റെ ആത്മകഥ; സി.പി.എമ്മിന് പുതിയ തലവേദന

Kerala
  •  4 days ago
No Image

'ബലോന്‍ ദ് ഓര്‍ ഇവിടെ സുരക്ഷിതമായിരിക്കുമോ'; കളിമുറ്റത്തെ ചിരിപ്പിച്ച സലിം കുമാറിന്റെ കായിക കൗതുകങ്ങള്‍

Kerala
  •  4 days ago
No Image

കാലവർഷമെത്തി രണ്ട് ദിവസത്തിനിടെ ഏഴ് മരണം; മരണക്കെണിയായി 'ഹൈഡ്രോപ്ലാനിങ്'

Kerala
  •  4 days ago
No Image

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ജാ​ഗ്രത നിർദേശം 

Kerala
  •  4 days ago
No Image

സുപ്രഭാതം കരിയർ ക്ലിനിക്കിന് ഇന്ന് മണ്ണാർക്കാട്ട് സമാപനം

Kerala
  •  4 days ago
No Image

ജനങ്ങളുടെ നെഞ്ചത്തടിച്ച് കേന്ദ്ര സര്‍ക്കാര്‍; ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 29 രൂപ; മൂന്ന് മാസത്തിനിടെ വില വര്‍ധിക്കുന്നത് രണ്ടാംതവണ

Kerala
  •  4 days ago
No Image

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala
  •  4 days ago