HOME
DETAILS

മരം മുറി: സംയുക്തചർച്ചയുടെ മിനുട്സ് പുറത്ത്

  
backup
November 12, 2021 | 4:35 AM

%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%9a%e0%b5%bc%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81


അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഉൾപ്പെടെയുള്ളവരും അറിഞ്ഞെന്ന് മിനുട്സ് രേഖ
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപമുള്ള ഭൂമിയിൽ നിന്ന് മരംമുറിക്കാനുള്ള ഉത്തരവ് ഇറങ്ങുന്നതിലേക്ക് നയിച്ച സംയുക്തയോഗത്തിന്റെ മിനുട്സ് പുറത്ത്. സെപ്റ്റംബർ 17ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും റവന്യൂ, ജലവിഭവ വകുപ്പുകളിലെ 25 ഓളം ഉദ്യോഗസ്ഥർ പങ്കെടുത്ത സംയുക്തയോഗത്തിന്റെ മിനുട്സാണ് പുറത്തുവന്നത്. മരംമുറിക്കുന്നതിന് മുന്നോടിയായി ഇതുസംബന്ധിച്ച് കേരളവും തമിഴ്നാടും വിശദമായ ചർച്ചകൾ നടത്തിയിരുന്നതായാണ് മിനുട്സിലെ വിവരങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.മരംമുറി വലിയ വിവാദങ്ങൾക്ക് വഴിവച്ചതോടെ ഇതുസംബന്ധിച്ച് തമിഴ്നാടിന് നൽകിയ അനുമതി ബുധനാഴ്ച സംസ്ഥാന മന്ത്രിസഭ റദ്ദാക്കുകയും ഉത്തരവ് ഇറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ബെന്നിച്ചൻ തോമസിന് മാത്രമല്ല വിവാദത്തിൽ പങ്കുള്ളതെന്നും അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഉൾപ്പെടെയുള്ളവരും മരംമുറി ഉത്തരവ് സംബന്ധിച്ച് എല്ലാം അറിഞ്ഞിരുന്നുവെന്നും മിനുട്സിലെ വിവരങ്ങളിൽ നിന്ന് വ്യക്തമാണ്. തമിഴ്നാടിന്റെ അംഗീകാരത്തിനായി ടി.കെ ജോസ് മിനുട്സ് അയച്ചുകൊടുത്തിരുന്നു. ഇതിൽ മരംമുറിക്ക് അനുമതി നൽകുന്നതും മുല്ലപ്പെരിയാറിലേക്കുള്ള റോഡിന് അനുമതി നൽകുന്ന കാര്യവും പരിഗണനയിലെന്ന് പറയുന്നുണ്ട്. നവംബർ രണ്ടിനാണ് മിനുട്സ് തമിഴ്നാടിന് അയച്ചുകൊടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

8 വർഷത്തെ കാത്തിരിപ്പ്, പെലെയെ ഓർമ്മിപ്പിക്കുന്ന റെക്കോർഡ്! ലോകകപ്പിൽ ചരിത്രമെഴുതി കെവിൻ ഡി ബ്രൂയ്നും ബെൽജിയവും

Football
  •  14 days ago
No Image

ഫലസ്തീനിലെ കുട്ടികൾക്കെതിരായ അതിക്രമം തടയണം; ലോകരാജ്യങ്ങളോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സഊദി

Saudi-arabia
  •  14 days ago
No Image

കൃത്യമായ അറിയിപ്പ് ലഭിച്ചില്ല; ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി

Kerala
  •  14 days ago
No Image

'അയോധ്യ രാമക്ഷേത്രത്തില്‍ വന്‍ അഴിമതി'; അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി

Kerala
  •  14 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ക്രിക്കറ്റ് കോച്ചിന് മൂന്നാമത്തെ കേസില്‍ 47 വര്‍ഷം കഠിന തടവ്, നാലാമത്തെ കേസിലും കുറ്റക്കാരനെന്ന് കണ്ടെത്തി

Kerala
  •  14 days ago
No Image

ഐ.പി.എല്ലിനിടെ ലഹരി ഉപയോഗിച്ചെന്ന ആരോപണം; 'മകള്‍ക്കായി ഗുളിക പൊടിച്ചതാണ്', വിശദീകരണവുമായി മന്ത്രി ശരത്കുമാര്‍

National
  •  14 days ago
No Image

എ.എ റഹീം എം.പിക്കെതിരെ വ്യാജ പ്രചരണം; പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു

Kerala
  •  14 days ago
No Image

ലെബനൻ-ഇസ്റാഈൽ കരാർ സ്വാഗതം ചെയ്ത് യുഎഇ; സുപ്രധാന ചുവടുവെപ്പെന്ന് അൻവർ ഗർഗാഷ്

uae
  •  14 days ago
No Image

ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

bahrain
  •  14 days ago
No Image

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തുടരുന്നു; എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

Kerala
  •  14 days ago