HOME
DETAILS

ഫലസ്തീന്‍ ഫുട്‌ബോള്‍ താരമടക്കം ഏഴംഗ കുടുംബം കൊല്ലപ്പെട്ടു

  
October 17, 2024 | 4:46 AM

A family of seven including a Palestinian football player was killed

ഗസ്സ: ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ ഫലസ്തീന്‍ യുവ ഫുട്‌ബോള്‍ താരമുള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിൽ നടത്തിയ ആക്രമണത്തില്‍ ഇമാദ് അബൂ തിമ (21) യും കുടുംബവുമാണ് കൊല്ലപ്പെട്ടത്. 
2021ല്‍ ഫലസ്തീന്‍ അണ്ടര്‍ 20 ടൂര്‍ണമെന്റില്‍ ഖാന്‍ യൂനുസിലെ ഇത്തിഹാദ് ക്ലബിന് വേണ്ടി ജഴ്‌സിയണിഞ്ഞ താരമാണ് ഇമാദ്.

ഫലസ്തീന്‍ നാഷനല്‍ ഒളിംപിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം 2023 ഒക്ടോബറില്‍ തുടങ്ങി ഒരുവര്‍ഷം പിന്നിട്ട ഇസ്‌റാഈല്‍ കടന്നാക്രമണത്തിനിടെ കൊല്ലപ്പെട്ട ഫലസ്തീനി കായികതാരങ്ങളുടെ എണ്ണം 400 കവിഞ്ഞിട്ടുണ്ട്. ഇതില്‍ 250 ഉം ഫുട്‌ബോള്‍ താരങ്ങളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലാരിവട്ടത്ത് ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; 39കാരൻ പിടിയിൽ

crime
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം: രണ്ട് പേര്‍ കൂടി പിടിയില്‍

Kerala
  •  3 days ago
No Image

ബിസിസിഐ ഉടൻ ഇത് ചെയ്യണം, ഇല്ലെങ്കിൽ ഇന്ത്യക്ക് വൻ നഷ്ടമാകും! രാജസ്ഥാൻ റോയൽസ് താരത്തെക്കുറിച്ച് ഗെയ്‌ലിന്റെ മുന്നറിയിപ്പ്!

Cricket
  •  3 days ago
No Image

കോംഗോയില്‍ നിന്നെത്തിയ 36 കാരന്‍ എബോള ലക്ഷണങ്ങളോടെ ചികിത്സയില്‍, മുംബൈയിലെത്തിയത് മെയ് 18 ന്

National
  •  3 days ago
No Image

ലോകകപ്പിന് തൊട്ടുമുമ്പ് റൊണാൾഡോയും എംബാപ്പെയും തമ്മിൽ വൻ സോഷ്യൽ മീഡിയ പോര്; ആരാധകർ അമ്പരപ്പിൽ!

Football
  •  3 days ago
No Image

'എല്ലാവര്‍ക്കും നന്ദി'; കണ്ണീരണിഞ്ഞ് അബ്ദുല്‍ റഹീം; 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജന്മനാട്ടില്‍

Kerala
  •  3 days ago
No Image

കാൾസൺ ഞെട്ടി, ചെസ് ലോകം വിറച്ചു! സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരനെ നിലംപരിശാക്കി പ്രഗ്നാനന്ദ!

Others
  •  3 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികളെ ഇന്ന് ചോദ്യം ചെയ്യും

National
  •  3 days ago
No Image

മാനവ സാഹോദര്യം നിലനിർത്തുക: കോഴിക്കോട് മുഖ്യഖാസി

Kerala
  •  3 days ago
No Image

സഹനവും ത്യാഗവും അന്തിമ വിജയം നൽകും: സാദിഖലി തങ്ങൾ

Kerala
  •  3 days ago