HOME
DETAILS

കുവൈത്തിൽ റെസിഡന്‍സി നിയമ ഭേദഗതി ജനുവരി അഞ്ച് മുതല്‍ പ്രാബല്യത്തില്‍

  
December 30, 2024 | 3:07 PM

Kuwaits Revised Residency Law Takes Effect on January 5

കുവൈത്ത് സിറ്റി: ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റെസിഡൻസി നിയമത്തിലെ ഭേദഗതി ചെയ്‌ത വ്യവസ്‌ഥകൾ ജനുവരി അഞ്ച് മുതൽ പ്രാബല്യത്തിൽവരും. റിപ്പോർട്ടുകൾ പ്രകാരം നിലവിലുള്ള പിഴ തുകകൾ വർധിപ്പിച്ചിട്ടുണ്ട്. മുൻപ് 600 ദിനാറായിരുന്ന പിഴ തുക ഇപ്പോൾ 2000 വരെ ഉയർത്തിയിട്ടുണ്ട്.

നവജാതശിശുക്കളെ റജിസ്‌റ്റർ ചെയ്യുന്നത്
 നവജാതശിശുക്കളെ റജിസ്‌റ്റർ ചെയ്യുന്നതിൽ ആദ്യ നാല് മാസത്തെ ഗ്രേസ് പിരീഡിന് ശേഷം പരാജയപ്പെട്ടാൽ, പിന്നീടുള്ള ആദ്യ മാസത്തേക്ക് രണ്ട് ദിനാർ വച്ച് പിഴ നൽകേണ്ടതാണ്. പിന്നീട് തുടർന്നുള്ള മാസങ്ങളിൽ 4 ദിനാറാണ് പിഴ തുക. 2,000 ദിനാറാണ് പരമാവധി പിഴ.


തൊഴിൽ വിസ നിയമങ്ങൾ
തൊഴിൽ വിസ ലംഘനങ്ങൾക്ക് ആദ്യമാസം പ്രതിദിനം രണ്ട് ദിനാർ വച്ചും പിന്നീട് നാല് ദിനാറുമാണ് പിഴ നൽകേണ്ടത്. പരമാവധി തുക 1200 ദിനാർ ആയി നിജപ്പെടുത്തിയിട്ടുണ്ട്. 

സന്ദർശക വീസ നിയമങ്ങൾ 
കുടുംബ, കമ്പനി തുടങ്ങിയ സന്ദർശക വീസകളുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നാൽ പ്രതിദിനം 10 ദിനാർ പിഴ ഈടാക്കും. ഇത് പരമാവധി 2,000 വരെ ഏർപ്പെടുത്തിയിട്ടുണ്ട്.

ഗാർഹിക തൊഴിലാളി വിസകൾ
താൽക്കാലിക റെസിഡൻസിക്കോ, ബന്ധപ്പെട്ട അധികൃതർ നൽകുന്ന ഉത്തരവ് പ്രകാരമുള്ള നോട്ടിസ് ലംഘനങ്ങൾക്ക് പ്രതിദിനം രണ്ട് ദിനാർ വരെ പിഴയായി ഈടാക്കും. 600 ദിനാറാണ് ഇവിടെ പരമാവധി പിഴ.  

റെസിഡൻസി റദ്ദാക്കലുകളെക്കുറിച്ച് അറിയാം 
ആർട്ടിക്കിൾ 17, 18, 20 വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ റെസിഡൻസി റദ്ദാക്കിയ ശേഷമുള്ള ആദ്യ മാസത്തേക്ക് പ്രതിദിനം രണ്ട് ദിനാറും, അതിനുശേഷം നാല് ദിനാറുമാണ് പിഴ. 1,200 ദിനാറാണ് പരമാവധി പിഴ. പിഴ തുക ഉയർത്തുന്നത് വഴി റെസിഡൻസി ചട്ടങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും, ലംഘനങ്ങൾ പരിഹരിക്കുകയുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Kuwait's updated residency law comes into effect on January 5, with stricter penalties for non-compliance, aiming to regulate residency permits and enhance immigration control.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചിറക് വിടർത്തി റിയാദ് എയർ: ആദ്യ വിമാനം ലണ്ടനിലേക്ക്; 2030-ഓടെ 100 ലക്ഷ്യസ്ഥാനങ്ങൾ

uae
  •  8 days ago
No Image

'എന്നെപ്പോലുള്ള ഒരു പരിചയസമ്പന്നനായ കളിക്കാരന് കൂടുതൽ അവസരങ്ങൾ ലഭിക്കണം'; പുറത്താക്കുന്നതിന് മുമ്പ് സെലക്ടർമാർ ഒരു ആശയവിനിമയവും നടത്തിയില്ലെന്ന് മുൻ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ

Cricket
  •  8 days ago
No Image

മരുന്നിന്റെ വിലയെച്ചൊല്ലി തർക്കം; 22-കാരനായ വിദ്യാർഥിയുടെ വയറ് കീറി, രക്ഷപ്പെടാൻ ഓടിയപ്പോൾ കൈയിലെ വിരലും മുറിച്ചു

crime
  •  8 days ago
No Image

ഛഠ് പൂജ സ്‌നാനം; ഭക്തര്‍ക്ക് മലിനമായ യമുനയും, മോദിക്ക് പ്രത്യേക കുളവും; വാര്‍ത്തയായി ഡല്‍ഹിയിലെ 'വ്യാജ യമുന'

National
  •  8 days ago
No Image

വിദ്യാര്‍ഥിനികള്‍ യാത്ര ചെയ്ത കാര്‍ അപകടത്തില്‍പ്പെട്ടു; സഊദിയില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം

Saudi-arabia
  •  8 days ago
No Image

'ക്ഷണിക്കപ്പെടാതെ എത്തിയ ആ അതിഥിയെ മരണം വരെ തൂക്കിലേറ്റി'; വൈറലായി എയർ ഇന്ത്യ വിമാനത്തിലെ ക്യാബിൻ ലോഗ്ബുക്കിന്റെ ചിത്രം 

uae
  •  8 days ago
No Image

വനിതാ ഡോക്ട‌റുടെ ആത്മഹത്യ; വിവാഹം കഴിക്കാൻ നിർബന്ധിച്ചത് യുവതിയെന്ന് യുവാവ്, ശാരീരികബന്ധത്തിന് നിർബന്ധിച്ചെന്നും ആരോപണം

crime
  •  8 days ago
No Image

ശംസുൽ ഉലമ ആദർശ വഴിയിൽ പ്രഭ ചൊരിഞ്ഞ വിശ്വപണ്ഡിതൻ: ദേശീയ സെമിനാർ 

organization
  •  8 days ago
No Image

ഛത്തീസ്ഗഡില്‍ 21 മാവോയിസ്റ്റുകള്‍ കൂടി കീഴടങ്ങി; ആയുധങ്ങള്‍ പൊലിസിന് കൈമാറി

National
  •  9 days ago
No Image

കോളേജിലേക്ക് പോയ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം; മൂന്ന് പേർക്കായി തെരച്ചിൽ, അതിക്രമം ഡൽഹിയിൽ

National
  •  9 days ago