HOME
DETAILS

ജില്ലയില്‍ മോഷണം പെരുകുന്നു; പൊലിസ് പരിശോധനകള്‍ പ്രഹസനം

  
backup
October 31, 2016 | 1:51 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%95%e0%b5%81%e0%b4%a8


പാലക്കാട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പിടിച്ചുപറിയും മോഷണങ്ങളും പെരുകുന്നു. പൊലിസ് പരിശോധനകള്‍ പ്രഹസനമാകുന്നതായി ആരോപണമുയരുന്നു. കഴിഞ്ഞമാസം മണ്ണാര്‍ക്കാട്ടും, ശ്രീകൃഷ്ണപുരത്തും, ചെര്‍പ്പുളശ്ശേരിയിലുമെല്ലാം മോഷണം നടന്നിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് നഗരത്തിലെ പ്രധാന മൊബൈല്‍ ഷോപ്പില്‍ നടന്ന മോഷണത്തില്‍ 15 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. പൂട്ടിയിട്ട വീട്ടില്‍ കാറും ആഭരണങ്ങളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പണവും ഉള്‍പ്പെടെ ആറുലക്ഷത്തോളം രൂപയ്ക്കുള്ള കവര്‍ച്ചയാണ് ലക്കിടി കൂട്ടുപാതയില്‍ മംഗലം പോസ്റ്റ് ഓഫിസിനു സമീപം ശങ്കരനാരായണന്റെ 'ശ്രീസുമം' വീട്ടില്‍ നടന്നത്. വീട്ടുമുറ്റത്തുനിര്‍ത്തിയിട്ട കാര്‍, അലമാരയില്‍ സൂക്ഷിച്ച ആറുപവന്‍ സ്വര്‍ണാഭരണം, ഏഴായിരം രൂപ വിലമതിക്കുന്ന വെള്ളി ആഭരണങ്ങള്‍, അയ്യായിരം രൂപ, പൂമുഖത്തു വച്ചിരുന്ന വലിയ എല്‍.സി.ഡി ടി.വി, കംപ്യൂട്ടര്‍, പ്രിന്റര്‍, മ്യൂസിക് സിസ്റ്റം, ഡി.വി.ഡി പ്ലെയര്‍, മൊബൈല്‍ ഫോണ്‍, നാലടി ഉയരമുള്ള വലിയ ഓട്ടുവിളക്ക്, അടുക്കളയിലുണ്ടായിരുന്ന ഗ്രൈന്‍ഡര്‍, പൂജാമുറിയില്‍ നിന്നു 12 നിലവിളക്കുകള്‍, ഓട്ടുരുളി, ചെമ്പുപൊതിഞ്ഞ നിറപറ, ഇടങ്ങഴി, സ്്‌റ്റോര്‍ റൂമിലെ പാത്രങ്ങള്‍ എന്നിവയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
ശങ്കരനാരായണനും കുടുംബവും മൂത്ത മകളെ വിദേശത്തേക്കയയ്ക്കാന്‍ ഞായറാഴ്ച വൈകിട്ടു വീടുപൂട്ടി കൊച്ചിയിലെ ഇളയമകളുടെ വീട്ടിലേക്കു പോയതായിരുന്നു.
നഗരത്തിലെ ഒരു പത്രസ്ഥാപനത്തിലെ ജീവനക്കാരന്റെ പേഴ്‌സും ഒറ്റപ്പാലം യാത്രയില്‍ നഷ്ടപ്പെട്ടു. ഐ.ഡി കാര്‍ഡുകളും രേഖകളുമാത്രമാണ് ഇതിലുണ്ടായിരുന്നതെന്നും പരാതിയില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിന്നിട്ട ആറ് റൗണ്ടുകള്‍, മതി കേരളമേ!ഇതു മതി... കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ചന്ദ്രശേഖരനു കഴിഞ്ഞു' കെ.കെ രമയുടെ വൈകാരിക പോസ്റ്റ് 

Kerala
  •  8 days ago
No Image

മന്ത്രിപ്പട നിലംപൊത്തുന്നു; തകര്‍ന്ന് ഇടതുകോട്ടകള്‍; ആറന്മുളയും പത്തനാപുരവും യുഡിഎഫിനൊപ്പം

Kerala
  •  8 days ago
No Image

'ജനവിധി അംഗീകരിക്കുന്നു'; തവനൂരില്‍ തോല്‍വി സമ്മതിച്ച് കെ.ടി ജലീല്‍, ജോയിക്ക് അഭിനന്ദനം

Kerala
  •  8 days ago
No Image

ഹുങ്കൊടിഞ്ഞു, ക്യാപ്റ്റന്റെ ഫിഗറും

Kerala
  •  8 days ago
No Image

കേവല ഭൂരിപക്ഷമെത്തിയില്ലെങ്കില്‍ എന്‍.ഡി.എ- എ.ഐ.ഡി.എംകെ സഖ്യവുമായി കൈകോര്‍ക്കുമോ വിജയ് ?; ഉറ്റുനോക്കി തമിഴകം

National
  •  8 days ago
No Image

അന്ന് തളിപ്പറമ്പില്‍ സ്റ്റാറായി, ഇന്ന് പിണറായിയെ 'ധര്‍മ'സങ്കടത്തിലാക്കി.. ആരാണ് അബ്ദുല്‍ റഷീദ്? 

Kerala
  •  8 days ago
No Image

വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞവനോട്, വീട്ടില്‍ പോയി ഇരിക്കാന്‍ പറഞ്ഞു ജനങ്ങള്‍;  പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  8 days ago
No Image

കേരളം 'കൈ'പ്പിടിയില്‍; നൂറിനടുത്ത് സീറ്റുകളില്‍ യുഡിഎഫ് കുതിപ്പ്; എല്‍ഡിഎഫ് 40ല്‍ താഴെ

Kerala
  •  8 days ago
No Image

തമിഴകം കീഴടക്കി 'ദളപതി' , ടി.വി.കെ നൂറുകടന്നു; പശ്ചിമ ബംഗാളില്‍ ബി.ജെ.പി മുന്നേറ്റം തുടരുന്നു

National
  •  8 days ago
No Image

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിന്നില്‍; തളിപ്പറമ്പില്‍ വിമതന്‍ മുന്നേറുന്നു; പേരാവൂരില്‍ 'ടീച്ചര്‍' പടയോട്ടം

Kerala
  •  8 days ago


No Image

'തമ്പി വിജയ്'ക്കായി ബി.ജെ.പിയുടെ വാതിലുകള്‍ തുറന്നിരിക്കുന്നു' ടി.വി.കെയെ എന്‍.ഡി.എ സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് ഖുശ്ബു

National
  •  8 days ago
No Image

ഭക്തിഗാനങ്ങളുടെ മറവില്‍ തോക്കിന്‍മുനയില്‍ തടങ്കല്‍; ഐഎഎസ് അക്കാദമി ഡയറക്ടറെ ഭോപ്പാലില്‍ തട്ടിക്കൊണ്ടുപോയി 1.89 കോടി കവര്‍ന്നു

National
  •  8 days ago
No Image

വോട്ടിങ് കഴിഞ്ഞപ്പോള്‍ 80 ശതമാനത്തില്‍ താഴെ, വോട്ടെണ്ണാന്‍ എടുത്തപ്പോള്‍ ഇ.വി.എം യന്ത്രത്തില്‍ 99 ശതമാനം ചാര്‍ജ്; കോഴിക്കോട് സൗത്തില്‍ സംശയം ഉന്നയിച്ച് യു.ഡി.എഫ് കൗണ്ടിങ് ഏജന്റ്

Kerala
  •  8 days ago
No Image

സംഘര്‍ഷാവസ്ഥയ്ക്കിടയിലും കരുത്തോടെ ദുബൈ വിമാനത്താവളം; കടന്നുപോയത് 60 ലക്ഷം യാത്രക്കാര്‍; ഏറ്റവും വലിയ വിപണി ഇന്ത്യ

uae
  •  8 days ago