HOME
DETAILS

'മരണം' കണ്ണുതുറപ്പിച്ചു; ദേശീയപാതയില്‍ കുഴിയടക്കല്‍ തകൃതി

  
backup
May 28, 2016 | 1:31 AM

%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%81%e0%b4%a4%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a6

മണ്ണഞ്ചേരി: അപകട മേഖലയായ പാതിരപ്പള്ളി ദേശീയപാതയില്‍ കുഴിയടക്കല്‍ തുടങ്ങി.  പൊലീസുകാരന്റെ അപകമരണത്തേ തുടര്‍ന്നാണ് കുഴിയടക്കല്‍ പണികള്‍ വേഗത്തിയിലായത്. നഗരത്തിന് വടക്കുഭാഗത്താണ് ഇന്നലെ രാവിലെ മുതല്‍ പണികള്‍ തുടങ്ങിയത്.
 അപകടങ്ങള്‍  തുടര്‍ക്കഥയായപ്പോഴും കണ്ണടച്ചവരാണ് ആലപ്പുഴ ട്രാഫിക് പൊലീസുകാരന്റെ മരണത്തില്‍ നാട്ടില്‍ വീണ്ടും പ്രതിഷേധം അലയടിച്ചപ്പോള്‍ കുഴിയടക്കല്‍ യജ്ഞവുമായി ഇറങ്ങിയിരിക്കുന്നത്.
  പാതിരപ്പള്ളി,പൂങ്കാവ് പ്രദേശങ്ങളില്‍ രണ്ട് വര്‍ഷക്കാലമായി നാട്ടുകാര്‍ നിരന്തരപ്രതിഷേധ പ്രവര്‍ത്തനങ്ങളിലായിരുന്നു. ദേശീയപാതയില്‍ ഇപ്പോള്‍ ചേര്‍ത്തല എക്‌സറേക്കവല മുതല്‍ അമ്പലപ്പുഴ വരെ കുണ്ടുംകുഴിയും നിറഞ്ഞ രീതിയിലാണ്.
ഇതോടൊപ്പം വേനല്‍മഴയെതുടര്‍ന്ന് പുറമേ ഉറപ്പിച്ച മെറ്റിലുകള്‍ ടാര്‍ വേര്‍പെട്ട് ഇളകി റോഡില്‍തന്നെ കിടക്കുകയാണ്. ഇതുമൂലം ഇരുചക്രവാഹനങ്ങളുടെ നിയന്ത്രണംതെറ്റിയുള്ള അപകടങ്ങളും പതിവാകുന്നുണ്ട്.
 വാഹനപ്പെരുപ്പത്തിനനുസരിച്ചുള്ള റോഡുവികസനം നടക്കാത്തതാണ് അപകടങ്ങളുടെ പ്രധാനകാരണമായി അധികൃതര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നവര്‍ പാതയുടെ വികസനത്തിനായി ചെറുവിരലനക്കുന്നില്ലെന്ന പരാതിയാണ് നാട്ടിലുയരുന്നത്.
   നിലവിലെ പാതയിലെ പ്രധാനവില്ലനാകുന്നത് റോഡിന്റെ അരുകുഭാഗത്തെ ഉയരവ്യത്യാസമാണ്. ഇതുപരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയ ജില്ലാഭരണകൂടം പൂങ്കാവില്‍ രണ്ട് ലോഡ് ഗ്രാവല്‍ ഇറക്കിയതല്ലാതെ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് പരാതി.
ഈ ഭാഗങ്ങളില്‍ അപകടമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതിഷേധം തണുപ്പിക്കാനായി എന്തെങ്കിലും തട്ടിക്കൂട്ടലുകള്‍ പതിവാണെന്നും അത്തരത്തിലുള്ള തന്ത്രമാണ് നിലവിലെ കുഴിയടക്കലുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ 10,12 ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകള്‍ മാറ്റി

International
  •  a day ago
No Image

അബുദബിയിലെ ഇത്തിഹാദ് ടവേഴ്‌സിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; സ്ത്രീക്കും കുട്ടിക്കും പരുക്ക്, മേഖലയിൽ അതീവ ജാഗ്രത

uae
  •  a day ago
No Image

സൈനിക മേധാവിയും പ്രതിരോധമന്ത്രിയും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍

International
  •  a day ago
No Image

​ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ഇറാനെ കൂടുതൽ ഒറ്റപ്പെടുത്താനേ സഹായിക്കൂ: പ്രതികരണവുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  a day ago
No Image

ഖാംനഈയുടെ മരണം: വിവിധ ഇടങ്ങളില്‍ യു.എസ് എംബസിക്ക് നേരെ പ്രതിഷേധം; പാകിസ്താനില്‍ സംഘര്‍ഷം വെടിവെപ്പ്, ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  a day ago
No Image

ഗൾഫ് പൗരന്മാർക്ക് താങ്ങായി സഊദി; വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്ക് താമസവും സൗകര്യവും ഒരുക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  a day ago
No Image

ഇറാനികള്‍ ഭയപ്പെട്ടത് സംഭവിച്ചു; ഖാംനഈയുടെ പിന്‍ഗാമിയെത്തേടി ഉന്നതസമിതി; പരിഗണനയില്‍ നാലുപേര്‍

International
  •  a day ago
No Image

വയനാട് ടൗണ്‍ഷിപ്പ് നാടിന്റെ ഒരുമയുടെ പ്രതീകം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

'ഇന്ന് ലോകത്തിലെ അനാഥര്‍ വിലപിക്കും, സാത്താന്‍മാര്‍ ആഘോഷിക്കും' ഖാംനഈയുടെ മരണവാര്‍ത്ത ലോകത്തെ അറിയിക്കുന്നതിനിടെ വിങ്ങിപ്പൊട്ടി ഇറാന്‍ ടെലിവിഷന്‍ അവതാരകര്‍

International
  •  a day ago
No Image

ദുബൈയിൽ ജനവാസ മേഖലകളിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; രണ്ട് പേർക്ക് പരുക്ക്, അതീവ ജാഗ്രതാനിർദ്ദേശവുമായി യുഎഇ

uae
  •  a day ago