HOME
DETAILS

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു; അക്രമിച്ചത് കോടതി വിട്ടയച്ച പ്രതി അര്‍ജുന്റെ ബന്ധു

  
backup
January 06, 2024 | 6:24 AM

vandiperiyar-case-victim-father-was-stabbed

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു; അക്രമിച്ചത് കോടതി വിട്ടയച്ച പ്രതി അര്‍ജുന്റെ ബന്ധു

തൊടുപുഴ: വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു. കേസില്‍ പ്രത്യേക പോക്‌സോ കോടതി വെറുതേ വിട്ട പ്രതി അര്‍ജുന്റെ ബന്ധുവാണ് കുത്തിയത്. വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് കുത്തേറ്റത്. ഇദ്ദേഹത്തെ വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ മുസ്‌ലിംകൾ സുരക്ഷിതരെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ

National
  •  6 days ago
No Image

ബി ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമര്‍ശത്തില്‍ എന്ത് നടപടിയെടുത്തു? തെരഞ്ഞെടുപ്പ് കമ്മിഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Kerala
  •  6 days ago
No Image

 'ചില്ലറ വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല'; അസംബന്ധം പറയാന്‍ സതീശന് ഒരു മടിയുമില്ലെന്ന് മുഖ്യമന്ത്രി; ഡീല്‍ ആരോപണത്തില്‍ വാക്‌പോര്

Kerala
  •  6 days ago
No Image

ലോക്ഡൗണ്‍ ഇല്ല; പ്രചാരണം തള്ളി കേന്ദ്രം

National
  •  6 days ago
No Image

ഗൂഗിള്‍ മാപ്പ് ചതിച്ചു; നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് കത്തി യുവാവിന് ദാരുണാന്ത്യം

National
  •  6 days ago
No Image

ഔദ്യോഗിക ലെറ്റര്‍ പാഡില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ ബി.ജെ.പിയുടെ പരാതി

Kerala
  •  6 days ago
No Image

മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; പത്ത് മരണം, 31 പേർക്ക് പരുക്ക്

National
  •  6 days ago
No Image

ആകാശത്തിലെ വിസ്മയം: എയര്‍ ഇന്ത്യയുടെ 'ഫ്‌ളയിങ് കാന്‍വാസ്' പുറത്തിറക്കി; രാജ്യത്ത് ആദ്യം

National
  •  6 days ago
No Image

കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണശ്രമം; വിജയകരമായി പ്രതിരോധിച്ച് വ്യോമസേന, സുരക്ഷാ നിർദേശങ്ങൾ പാലിക്കണം

Kuwait
  •  6 days ago
No Image

കോഴിക്കോടിന്റെ വിനോദസഞ്ചാരത്തിന് കരുത്തേകാൻ കെഎസ്ആർടിസി ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്; സർവിസ് ഇന്ന് മുതൽ

Kerala
  •  6 days ago