
ഹസീനയുടെ രാജി പ്രഖ്യാപിച്ച സൈനിക മേധാവിയെക്കുറിച്ചറിയാം

ബംഗ്ലാദേശിൻ്റെ കരസേനാ മേധാവിയായ ജനറൽ വക്കർ-ഉസ്-സമാൻ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നതിന്റെ കാരണമിതാണ്.തിങ്കളാഴ്ച രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി പ്രഖ്യാപിച്ചത് ഇദ്ദേഹമാണ്.ധാക്കയിലെ കരസേനാ ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദേഹം ഈ കാര്യം പ്രഖ്യാപിച്ചത് , പ്രക്ഷുബ്ധമായ ഈ സമയങ്ങളിൽ രാജ്യത്ത് സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനുള്ള സൈന്യത്തിൻ്റെ പ്രതിബദ്ധതയെക്കുറിച്ചും ജനറൽ വക്കർ-ഉസ്-സമാൻ പറഞ്ഞു.
"എല്ലാ രാഷ്ട്രീയ പാർട്ടികളുമായും" ചർച്ച ചെയ്ത ശേഷം ഒരു ഇടക്കാല സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചതായി സമാൻ ഒരു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.സർക്കാർ ജോലികളിലെ അസമത്വ സംവരണം നിർത്തലാക്കണമെന്ന് വിദ്യാർത്ഥി സമൂഹം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ആരംഭിച്ച പ്രതിഷേധങ്ങളും അക്രമങ്ങളും ബംഗ്ലാദേശിനെ ആകെ പിടിച്ചു കുലുക്കി. 15 വർഷമായി അധികാരത്തിലിരുന്ന ഹസീനയെ പുറത്താക്കാനുള്ള പ്രചാരണമായി അത് വളർന്നു, അടുത്തിടെ ജനുവരിയിൽ തുടർച്ചയായ നാലാം തവണയും അധികാരത്തിലെത്തിയ ഹസീന പക്ഷേ ഈ വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടാനാവാതെ രാജ്യം വിടുകയായിരുന്നു.
58 കാരനായ സമാൻ കഴിഞ്ഞ ജൂൺ 23 നാണ് മൂന്ന് വർഷത്തേക്ക് കരസേനാ മേധാവിയുടെ ചുമതലകൾ ഏറ്റെടുത്തത്.1966-ൽ ധാക്കയിൽ ജനിച്ച അദ്ദേഹം 1997 മുതൽ 2000 വരെ കരസേനാ മേധാവിയായിരുന്ന ജനറൽ മുഹമ്മദ് മുസ്തഫിസുർ റഹ്മാൻ്റെ മകൾ സറഹ്നാസ് കമാലിക സമനെയാണ് വിവാഹം കഴിച്ചത്.
ബംഗ്ലാദേശ് ആർമി വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ബംഗ്ലാദേശ് നാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ലണ്ടനിലെ കിംഗ്‌സ് കോളേജിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ആർട്‌സും നേടിയിട്ടുണ്ട്
കരസേനാ മേധാവിയാകുന്നതിന് മുമ്പ്, അദ്ദേഹം ആറ് മാസത്തിലധികം ജനറൽ സ്റ്റാഫ് ചീഫ് ആയി സേവനമനുഷ്ഠിച്ചു - സൈനിക പ്രവർത്തനങ്ങൾ, രഹസ്യാന്വേഷണം, യുഎൻ സമാധാന പരിപാലന പ്രവർത്തനങ്ങളിൽ ബംഗ്ലാദേശിൻ്റെ ഭാഗമായി, ബജറ്റ് എന്നിവയിൽ അദ്ദേഹം മേൽനോട്ടം വഹിച്ചു.
മൂന്നര പതിറ്റാണ്ട് നീണ്ട കരിയറിൽ, പ്രധാനമന്ത്രിയുടെ കീഴിലുള്ള ആംഡ് ഫോഴ്‌സ് ഡിവിഷനിൽ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസറായി സേവനമനുഷ്ഠിച്ച അദ്ദേഹം ഹസീനയുമായി അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്.സൈന്യത്തിൻ്റെ നവീകരണവുമായി സമാനും ബന്ധമുണ്ടെന്ന് സൈനിക വെബ്‌സൈറ്റ് പറയുന്നു.
ഈ മാസം വീണ്ടും പ്രതിഷേധം രാജ്യത്തെ നടുക്കിയപ്പോൾ, ജനങ്ങളുടെ ജീവനും സ്വത്തുക്കൾക്കും പ്രധാനപ്പെട്ട സ്റ്റേറ്റ് ഇൻസ്റ്റാളേഷനുകൾക്കും സുരക്ഷ ഉറപ്പാക്കാൻ സമാൻ സൈനിക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
Meet General Waker-Us-Zaman, the Army Chief who announced the resignation of Prime Minister Sheikh Hasina amidst escalating political unrest in Bangladesh. With a distinguished military career spanning several decades, General Waker-Us-Zaman is known for his strategic acumen, operational expertise, and commitment to modernizing the armed forces. Born into a military family, he graduated with honors from the Bangladesh Military Academy and has held various key positions within the Bangladesh Armed Forces. As an advocate for stability and democratic values, General Waker-Us-Zaman's recent announcement underscores his dedication to maintaining order and facilitating a peaceful transition of power during this critical period in Bangladesh's history.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.png?w=200&q=75)
പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്
Kerala
• 7 days ago
ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം
Cricket
• 7 days ago
മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു
Kerala
• 7 days ago
മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും
Kerala
• 7 days ago
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്
International
• 7 days ago
പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി
International
• 7 days ago
സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു
National
• 7 days ago
ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്
Cricket
• 7 days ago
വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം
National
• 7 days ago
ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം
International
• 7 days ago
മണ്ണിടിഞ്ഞ് ട്രാക്ക് തകർന്നു: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വൈകിയോടുന്ന ട്രെയിനുകളെ അറിയാം
Kerala
• 7 days ago
നെല്ലിയാമ്പതിയിൽ കരടിയാക്രമണം: അനാവശ്യമായി പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Kerala
• 7 days ago
അവരെ ഞാൻ വളരെയധികം വിശ്വസിക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ
Football
• 7 days ago
രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ
National
• 7 days ago
മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി
Football
• 7 days ago
വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Kerala
• 7 days ago
വമ്പൻ തിരിച്ചുവരവ്! അമേരിക്കൻ മണ്ണിൽ 'മുംബൈ'ക്കെതിരെ കൊടുങ്കാറ്റായി രാജസ്ഥാൻ സൂപ്പർതാരം
Cricket
• 8 days ago
ടെമ്പോയുടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി തർക്കം; മകൻ പിതാവിനെ വെടിവെച്ച് കൊന്നു
National
• 8 days ago
ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങി; പ്രതിഷേധ പോസ്റ്റുമായി മെഡിക്കൽ കോളേജ് ഡോക്ടർ, വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു, പിന്നാലെ പുതിയ പോസ്റ്റ്, ജീവിച്ചിരുന്നിട്ട് എന്ത് കാര്യമെന്ന് ചോദ്യം
Kerala
• 8 days ago
ഇസ്റാഈലിനെ ലഷ്യം വെച്ച് യെമന്റെ മിസൈൽ ആക്രമണം; സൈറൺ മുഴക്കി മുന്നറിയിപ്പ്
International
• 8 days ago
ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തും; വീണാ ജോർജ്
Kerala
• 7 days ago
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം: കേസ് അന്വേഷണം പ്രത്യേക അഞ്ചംഗ സംഘത്തിന്, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ
National
• 7 days ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം
Kerala
• 7 days ago