
ഹസീനയുടെ രാജി പ്രഖ്യാപിച്ച സൈനിക മേധാവിയെക്കുറിച്ചറിയാം

ബംഗ്ലാദേശിൻ്റെ കരസേനാ മേധാവിയായ ജനറൽ വക്കർ-ഉസ്-സമാൻ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നതിന്റെ കാരണമിതാണ്.തിങ്കളാഴ്ച രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി പ്രഖ്യാപിച്ചത് ഇദ്ദേഹമാണ്.ധാക്കയിലെ കരസേനാ ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദേഹം ഈ കാര്യം പ്രഖ്യാപിച്ചത് , പ്രക്ഷുബ്ധമായ ഈ സമയങ്ങളിൽ രാജ്യത്ത് സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനുള്ള സൈന്യത്തിൻ്റെ പ്രതിബദ്ധതയെക്കുറിച്ചും ജനറൽ വക്കർ-ഉസ്-സമാൻ പറഞ്ഞു.
"എല്ലാ രാഷ്ട്രീയ പാർട്ടികളുമായും" ചർച്ച ചെയ്ത ശേഷം ഒരു ഇടക്കാല സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചതായി സമാൻ ഒരു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.സർക്കാർ ജോലികളിലെ അസമത്വ സംവരണം നിർത്തലാക്കണമെന്ന് വിദ്യാർത്ഥി സമൂഹം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ആരംഭിച്ച പ്രതിഷേധങ്ങളും അക്രമങ്ങളും ബംഗ്ലാദേശിനെ ആകെ പിടിച്ചു കുലുക്കി. 15 വർഷമായി അധികാരത്തിലിരുന്ന ഹസീനയെ പുറത്താക്കാനുള്ള പ്രചാരണമായി അത് വളർന്നു, അടുത്തിടെ ജനുവരിയിൽ തുടർച്ചയായ നാലാം തവണയും അധികാരത്തിലെത്തിയ ഹസീന പക്ഷേ ഈ വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടാനാവാതെ രാജ്യം വിടുകയായിരുന്നു.
58 കാരനായ സമാൻ കഴിഞ്ഞ ജൂൺ 23 നാണ് മൂന്ന് വർഷത്തേക്ക് കരസേനാ മേധാവിയുടെ ചുമതലകൾ ഏറ്റെടുത്തത്.1966-ൽ ധാക്കയിൽ ജനിച്ച അദ്ദേഹം 1997 മുതൽ 2000 വരെ കരസേനാ മേധാവിയായിരുന്ന ജനറൽ മുഹമ്മദ് മുസ്തഫിസുർ റഹ്മാൻ്റെ മകൾ സറഹ്നാസ് കമാലിക സമനെയാണ് വിവാഹം കഴിച്ചത്.
ബംഗ്ലാദേശ് ആർമി വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ബംഗ്ലാദേശ് നാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ലണ്ടനിലെ കിംഗ്‌സ് കോളേജിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ആർട്‌സും നേടിയിട്ടുണ്ട്
കരസേനാ മേധാവിയാകുന്നതിന് മുമ്പ്, അദ്ദേഹം ആറ് മാസത്തിലധികം ജനറൽ സ്റ്റാഫ് ചീഫ് ആയി സേവനമനുഷ്ഠിച്ചു - സൈനിക പ്രവർത്തനങ്ങൾ, രഹസ്യാന്വേഷണം, യുഎൻ സമാധാന പരിപാലന പ്രവർത്തനങ്ങളിൽ ബംഗ്ലാദേശിൻ്റെ ഭാഗമായി, ബജറ്റ് എന്നിവയിൽ അദ്ദേഹം മേൽനോട്ടം വഹിച്ചു.
മൂന്നര പതിറ്റാണ്ട് നീണ്ട കരിയറിൽ, പ്രധാനമന്ത്രിയുടെ കീഴിലുള്ള ആംഡ് ഫോഴ്‌സ് ഡിവിഷനിൽ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസറായി സേവനമനുഷ്ഠിച്ച അദ്ദേഹം ഹസീനയുമായി അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്.സൈന്യത്തിൻ്റെ നവീകരണവുമായി സമാനും ബന്ധമുണ്ടെന്ന് സൈനിക വെബ്‌സൈറ്റ് പറയുന്നു.
ഈ മാസം വീണ്ടും പ്രതിഷേധം രാജ്യത്തെ നടുക്കിയപ്പോൾ, ജനങ്ങളുടെ ജീവനും സ്വത്തുക്കൾക്കും പ്രധാനപ്പെട്ട സ്റ്റേറ്റ് ഇൻസ്റ്റാളേഷനുകൾക്കും സുരക്ഷ ഉറപ്പാക്കാൻ സമാൻ സൈനിക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
Meet General Waker-Us-Zaman, the Army Chief who announced the resignation of Prime Minister Sheikh Hasina amidst escalating political unrest in Bangladesh. With a distinguished military career spanning several decades, General Waker-Us-Zaman is known for his strategic acumen, operational expertise, and commitment to modernizing the armed forces. Born into a military family, he graduated with honors from the Bangladesh Military Academy and has held various key positions within the Bangladesh Armed Forces. As an advocate for stability and democratic values, General Waker-Us-Zaman's recent announcement underscores his dedication to maintaining order and facilitating a peaceful transition of power during this critical period in Bangladesh's history.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നോർത്ത് അൽ ബത്തിനയിലെ വീട്ടിൽ റെയ്ഡ്; വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് ഒമാൻ കസ്റ്റംസ്
latest
• 19 days ago
സ്കൂട്ടറിൽ യാത്രചെയ്തിരുന്ന പെൺകുട്ടികളെ പിന്തുടർന്ന് മയിൽപ്പീലി വച്ച് ശല്യപ്പെടുത്തിയ യുവാക്കൾ അറസ്റ്റിൽ; വീഡിയോ വൈറൽ
crime
• 19 days ago
പാലുമായി യാതൊരു ബന്ധവുമില്ല; ഉപയോക്താക്കൾക്കുണ്ടായ സംശയം റെയ്ഡിൽ കലാശിച്ചു; പിടിച്ചെടുത്തത് 550 കിലോ പനീർ
National
• 19 days ago
ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചു; ദി പേൾ പ്രദേശത്തെ കാർ കമ്പനി അടച്ചുപൂട്ടി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം
qatar
• 19 days ago
'സമരം ചെയ്‌തോ, സമരത്തിന്റെ പേരില്‍ ആഭാസത്തരം കേട്ട് പേടിച്ച് പോവാന്‍ വേറെ ആളെ നോക്കണം, വടകര അങ്ങാടിയില്‍ തന്നെ കാണും' വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞ ഡി.വൈ.എഫ്.ഐക്കാരോട് ഷാഫി പറമ്പില്‍
Kerala
• 19 days ago
'ഞങ്ങളെ പഠിപ്പിക്കും മുമ്പ് മുഖ്യമന്ത്രി ഒന്ന് കണ്ണാടി നോക്കട്ടെ, ചുറ്റും നില്‍ക്കുന്നത് ആരൊക്കെയാണ് എന്ന് കാണട്ടെ' മറുപടിയുമായി പ്രതിപക്ഷ നേതാവ്
Kerala
• 19 days ago
ഇത്തിഹാദ് റെയിൽ; ആദ്യ പാസഞ്ചർ സ്റ്റേഷൻ ഷാർജയിൽ, ദുബൈ-ഷാർജ ഗതാഗതക്കുരുക്കിന് പരിഹാരം
uae
• 19 days ago
രാഹുലിനെതിരെ നിയമ നടപടിയെടുക്കും; പരാതി നല്‍കാന്‍ ആശങ്കപ്പെടേണ്ട, സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി
Kerala
• 19 days ago
ഇ-റേഷന്‍ കാര്‍ഡില്‍ ഉടമയുടെ ഫോട്ടോയുടെ സ്ഥാനത്ത് മദ്യക്കുപ്പിയുടെ ചിത്രം
National
• 19 days ago
നാട്ടിലെ ഓണം മിസ്സായാലും, സദ്യ മിസ്സാവില്ല; ഓണക്കാലത്ത് സദ്യയൊരുക്കി കാത്തിരിക്കുന്ന ദുബൈ റസ്റ്റോറന്റുകൾ
uae
• 20 days ago
ഇനി പൊന്നണിയേണ്ട; പവന് വില വീണ്ടും 75,000 കടന്നു
Business
• 20 days ago
എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതി; ഹരജി തള്ളി ഹൈക്കോടതി
Kerala
• 20 days ago
9.5% വരെ കുറഞ്ഞ തുക; യുഎഇയിലെ ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് നിരക്കില്‍ ഇനി കുറവുണ്ടാകും
uae
• 20 days ago
ജീവനക്കരന് ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ നൽകിയില്ല; യുഎഇ കമ്പനിയോട് 2,74,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് അബൂദബി ലേബർ കോടതി
uae
• 20 days ago
ബാറിൽ നിന്നുള്ള തർക്കം റോഡിലേക്ക്; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഘത്തിൽ നടി ലക്ഷ്മി മേനോനും, ഒളിവിലെന്ന് സൂചന
Kerala
• 20 days ago
'ബോംബ് കയ്യിലുണ്ട്, താമസിയാതെ പൊട്ടിക്കും' പ്രതിപക്ഷ നേതാവിന്റെ താക്കീത് വെറും അവകാശവാദമല്ലെന്ന് കോണ്‍ഗ്രസ്
Kerala
• 20 days ago
6,000 രൂപ മുതൽ പ്രമുഖ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പറക്കാം; മൂന്ന് ദിവസത്തെ സ്പെഷൽ സെയിലുമായി ഒമാൻ എയർ
oman
• 20 days ago
ബലാത്സഗക്കേസില്‍ റാപ്പര്‍ വേടന് വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; 9ന് വീണ്ടും ഹാജരാകണം
Kerala
• 20 days ago
പാര്‍ട്ടി പോലും വിശദീകരണം തേടിയിട്ടില്ല, പൊലിസും അന്വേഷിച്ച് തള്ളിയതാണ്' പീഡനപരാതി നിഷേധിച്ച് കൃഷ്ണകുമാര്‍
Kerala
• 20 days ago
സിബിഐ അന്വേഷണത്തിൽ ഗുരുതര പാളിച്ചകൾ; ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി ഹൈക്കോടതി
Kerala
• 20 days ago
ഭാര്യ മുട്ടക്കറി ഉണ്ടാക്കിയില്ല; ഭർത്താവ് ആത്മഹത്യ ചെയ്തു
National
• 20 days ago